badge

free shipping worldwide

Saturday, January 10, 2015

നവ കാവ്യാനുശീലനം  അവശ്യപ്പെടുന്ന കവിതകള്‍  
 M.K.Wilson

 ആധുനിക കവിത ആസ്വദിക്കപ്പെടേണ്ടത്‌ വ്യാഖ്യാനങ്ങളുടെ  തലത്തിലാണ് . അതുകൊണ്ട് ആധുനികകവിതയുടെ ആസ്വാദനത്തിന് ഒരു നവകാവ്യാനുശീലനം അത്യന്താപേക്ഷിതമാണ്. പരമ്പരാഗത കാവ്യസംസ്കാരം പിൻതുടരുന്ന ആസ്വാദകരാൽ സ്വീകരിക്കപ്പെടുന്ന രീതിയിൽ എഴുതപ്പെടുന്ന കവിതകളിൽ നിന്ന് ആധുനിക കവിതയെ വ്യത്യസ്തമാക്കുന്നത് ഈ അനുശീലത്തിന്റെ ആവശ്യകതയാണ്. 
സാധാരണ വായനക്കാരന് നിരുപദ്രവമെന്നു തോന്നാവുന്ന ഭഗവത്ഗീതയിലെ  ആദ്യശ്ലോകം 

"ധർമ്മ ക്ഷേത്രേ കുരുക്ഷേത്രേ
സമവേതാ യുയുത്സവഃ
മാമക പാണ്ഡവാശ്ചൈവ
കിമ കുർവത സഞ്ജയ "

(Tell me Sanjaya what my sons and Pandu's sons did when they gathered on the sacred field of Kurukshetra eager for battle ?)

This ancient question of the disenchanted blind man is the ritualistic prologue of the black mass of human agony"

ഇങ്ങനെയാണ് തികച്ചും സാധാരണമായ ഒരു ചോദ്യത്തെ "അയ്യപ്പ പ്പണിക്കരുടെ  "കുരുക്ഷേത്റം" എന്ന കവിതയെ വ്യാഖ്യാനിക്കുമ്പോൾ സച്ചിദാനന്ദൻ വായിച്ചെടുത്തത്. 
 ആധുനികകവിതയെ സമീപിയ്ക്കേണ്ടതും  ഏതാണ്ട് ഇതേ രീതിയിലാണ്. ആധുനികത എന്നത് കാലത്തെയല്ല മറിച്ച് ചിന്താപദ്ധതികളെയാണ് സൂചിപ്പിയ്ക്കുന്നത് (temperaments )

ആധുനികതയുടെ ആരംഭം ചിത്റകലയിലായിരുന്നു.ആധുനിക ചിത്റകാരൻ ചില വരകളിലൂടെചിത്റത്തെ    ശ്റദ്ധേയമാക്കുന്നു   (particularlisation). ചിത്റത്തെ സവിശേഷമാക്കാനുള്ള ( unique ) ശ്റമമാണു  ആധുനിക ചിത്റകാരൻ നടത്തുക. അതുപോലെ തന്നെ ആധുനിക കവിയും  പരമ്പരാഗത സൌന്ദര്യസങ്കല്പങ്ങളെ വെല്ലുവിളിയ്ക്കുന്നു. വൃത്തങ്ങളുടേയും അലങ്കാരങ്ങളുടേയും സഹായത്തോടെ സൌന്ദര്യത്തിന്റെ മായികലോകം (illusion ) സൃഷ്ടിക്കാൻ ആധുനിക കവിയ്ക്ക് താല്പര്യമില്ല. ആധുനിക കവിത രൂപകങ്ങൾകൊണ്ടും പദഘടനയുടെ ഒളിച്ചുകളികൊണ്ടും മോഡസ്റ്റിയുടെ മൂടുപടമണിഞ്ഞു സത്യത്തെ സാക്ഷീകരിക്കാനല്ല ശ്റമിക്കുന്നത്  .ആധുനിക കവിത വിശ്റമവേളകളിലെ വിനോദമല്ല. അത് ഉൾകൊള്ളാൻ ശ്റമിമിക്കുന്നത്  ജീവിതം തന്നെയാണ് . വിവഭസമൃദ്ധമായ സദ്യയല്ല മറിച്ച് ആഹാരം മാത്രമാണ് അത് തരുന്നത് ( It is not a feast, but only a meal എന്നാണ് ആധുനിക കവിതയെ കുറിച്ച് Tagore പറഞ്ഞിട്ടുള്ളത്). ആധുനികകവി തനിയ്ക്കുചുറ്റും സുഹൃത്ത് വലയമല്ല ആൾത്തിരക്കാണെന്ന് മനസ്സിലാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഭാവനയുടെ മായികലോകം സൃഷ്ടിക്കുന്നില്ലെന്നു മാത്റ മല്ല  മനപ്പൂർവ്വം ത്യജിക്കപ്പെട്ട സൌന്ദര്യ സങ്കല്പങ്ങൾക്കുപകരം വാക്കുകളെ അവർ സൃഷ്ടിയ്ക്കുന്നു . സൌന്ദര്യം മൂടുപടംകൊണ്ട് ദരിദ്രമാകുന്നെന്നും മൂടുപടം അഴിച്ചുവെച്ച നഗ്നമായ സൌന്ദര്യം കൂടുതൽ സമ്പന്നമാകുന്നെന്ന് അവർ കരുതുകയും ചെയ്യുന്നു .

പി.വിശ്വനാഥന്റെ അക്ഷരത്തെറ്റുകൾ എന്ന 51 കവിതകളുടെ സമാഹാരത്തിലൂടെ കടന്നുപോകുമ്പോൾ കവിതയുടെ ആധുനിക പ്  റവണതകളെപ്പറ്റി  ചിന്തിക്കാതിരിയ്ക്കൻ സാദ്ധ്യമല്ല. കാരണം ഈ കവിതകൾ പരമ്പരാഗത ന്യായവിചാരണകൾക്ക് വഴങ്ങുന്നവയല്ല. ശുദ്ധസൌന്ദര്യം കവിതയിൽ ദർശിയ്ക്കാൻ കൊതിയ്ക്കുന്നവർക്ക് ഒരു വെല്ലുവിളിയാണ് ഈ കവിതാ സമാഹാരത്തിലെ ഒട്ടുമുക്കാൽ കവിതകളും.

ബുദ്ധിജീവി നാട്യങ്ങൾ ആകൃതിയിലോ പ്റകൃ തിയിലോ  സംഭാഷണങ്ങളിലോ ലവലേശമില്ലാതെ വിശ്വനാഥൻ വളരെ ബുദ്ധിപരമായാണ്‌ കവിതയെ സമീപിയ്ക്കുന്നത്. അതുകൊണ്ടുതന്നെ കവിയുമായി താദാത്മ്യം പ്റാപിക്കൽ സാദ്ധ്യമാകുമോ എന്നതോന്നലാണ് ആദ്യവായന നൽകുന്നത്. എത്റ ശ്റമിച്ചാലും ഉപേക്ഷിയ്ക്കുവാൻ പറ്റില്ല  എന്നതാണ്‌ അക്ഷരത്തെറ്റുകൾ എന്ന കവിതാസമാഹാരത്തിന്റെ വിജയം.

ആദ്യ കവിത അടയാളങ്ങൾ സാധാരണ വായനക്കാരൻ പത്തു തവണയെങ്കിലും വായിയ്ക്കും. ഒറ്റവായനയിൽ തന്നെ അതിലെ വാക്കുകളും ബിംബങ്ങളും വായനക്കാരനെ വിടാതെ പിൻതുടർരും. ഒരു സൂത്റവാക്യം  നിർധാരണം ചെയ്യുന്ന ഔത്സുക്യത്തോടെ വീണ്ടും വീണ്ടും വായിക്കുമ്പോൾ ദുർഗ്രഹതയുടെ പുറംതോട് അനായാസമായി പൊളിയ്ക്കാനും ഉൾഭാഗത്തെ കാവ്യസുഭഗത നുണയാനും  ശ്റദ്ധാലുവായ വായനക്കാരനു കഴിയും. വീണ്ടും വായിച്ച് അതിലെ ബിംബങ്ങളെ അടയാളപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഒരു പുതിയകവിത തന്നെ ആസ്വാദകന്റെ മനസ്സിൽ രൂപപ്പെടും. ബിംബങ്ങൾകൊണ്ട് വായനക്കാരനെ കവിയായി മാറ്റുന്ന ഒരു മാസ്മരികത എവിടെയോ കവി ഒളിപ്പിച്ചു വച്ചിട്ടുള്ളതുപോലെ. വാലിട്ടെഴുതിയ ജീവിതത്തിന്റെ വിളറിവെളുത്ത നേർരേഖകൾ പല മുഖങ്ങളിലും നിശബ്ദമായി അടയാളപ്പെടുന്നത് എവിടെയോ കാണുവാൻ സാധിയ്ക്കും

പാളങ്ങൾ എന്ന കവിത വായനക്കാരനെ ചിന്തിപ്പിയ്ക്കുംചിരിപ്പിയ്ക്കുംവേദനിപ്പിയ്ക്കും. അപായച്ചങ്ങലകൾ അപകടത്തിൽപ്പെട്ടവനേക്കാൾ അപകടം പിടിച്ചതാണെന്നും അപായം പേറുന്ന ചങ്ങലകളാണ് പലപ്പോഴും ഒരു ട്റയിൻ യാത്റയിൽ വലിയ്ക്കേണ്ടിവരുന്നതെന്നും ഉരുക്കുപോലെ നിർജ്ജീവമായ മാനുഷിക മൂല്യങ്ങളുമായാണ് ഓരോ യാത്റക്കാരനും   യാത്റ ചെയ്യുന്നതെന്നും പാളങ്ങൾ ഓർമ്മിപ്പിയ്ക്കുന്നു .

അടയാളങ്ങളിൽ നിന്ന് അക്ഷരത്തെറ്റുകളിൽ എത്തുമ്പോഴേയ്ക്കും നദിയുടെ ഒഴുക്കിനെ ഓർമ്മിപ്പിയ്ക്കുംവിധം ശാന്തതയും വിനയാന്വിതയും കൈവരിയ്ക്കുന്ന കവിയെകാണാം. നഗരജീവിത ത്തിന്റെ നിസ്സഹായതയെ "വെറുതേ പഴുത്തുവീഴുന്ന ഇലകളെ പോലെയാണ് ഓരോ നഗരജീവിയുടേയും ജീവിതം എന്ന് "നഗരജീവിത" ത്തിൽ നിരീക്ഷിയ്ക്കുന്നു .

യാതൊരുവിധ ദർശനങ്ങൾക്കും പിടികൊടുക്കാതെഒരു പരിണാമ ശാസ്ത്റ ത്തിലും  വീഴാതെ ഒരു മതവിശ്വാസത്തിനും കീഴ്പ്പെടാതെ തന്റെ അസ്ഥിത്വം അന്വേഷിക്കുന്ന കവിയെയാണ് "ആത്മദർശന"ത്തിൽ കാണാൻ കഴിയുക. ആത്മദർശ ത്തിന്  ഒരനുബന്ധം എന്നപോലെ വായിക്കേണ്ട കവിതയാണ് വിശ്വാസികൾ. "ഇരുട്ടിലേക്കുള്ള യാത്രയാണ് ജീവിതം" എന്ന കണ്ടെത്തലിനു പിറകെ ബാല്യവും വാർദ്ധക്യവും ഒരു പകൽപോലെയാണെന്ന് കവി ബോദ്ധ്യപ്പെടുത്തുന്നു. വാർദ്ധക്യവും മരണവും സ്വാഭാവിക  ചാക്റിക  പരിണാമമാണെന്നംഗീകരിയ്ക്കാതെ ഭൌതികസുഖത്തിനു വേണ്ടി കഷ്ടപ്പെടുന്നവരെ കണക്കറ്റുകളിയാക്കുന്നു വിശ്വാസികൾ എന്നകവിത. പുനർജ്ജനിക്കാനാണെങ്കിലും മരണം വേണമെന്ന് കവി വാദിക്കുന്നു.

എൻഡോസൾഫാൻ ദുരന്തത്തേയും അത് പ്റയോഗിച്ചവരുടെ   നിർയുക്തിയേയും ഇരകളുടെ നിസ്സഹായാവസ്ഥയേയും
തത്വശാസ്ത്റ അധിനിവേശപരിപ്റേക്ഷ്യത്തിലവതരിപ്പിക്കാനാണ് കാസർകോട് എന്ന കവിതയിലൂടെ കവി ശ്റമിയ്ക്കുന്നത് ."ഞൊണ്ടിഞൊണ്ടി ഇഴഞ്ഞിഴഞ്ഞ് ഒന്നും ഉരിയാടാനാവാതെ വികൃതമായ ശരീരം നോക്കി വെറുതെ വിലപിയ്ക്കുകയാണ് പകൽ”, “രാത്റിയെ   വെളിച്ചവും നിറങ്ങളും ചേർത്ത് പകർത്തി എഴുതുകയാണ് പകൽ" ഈ കാഴ്ചപ്പാടിൽ നിന്നും വ്യക്തമാണ് കാസർകോടിന്റെ നിസ്സഹായവസ്ഥ.

വാർദ്ധക്യത്തിലെ നിസ്സഹായവസ്ഥയ്ക്ക് സ്വാഭാവികത നല്കുകയാണ് സായാഹ്നസല്ലാപം. "പാലം" എന്നകവിതയിൽ അപ്റ ത്യഷ്യമാകുന്ന  സംസ്കാരസ്മൃതികളെ ഓർമ്മിപ്പിയ്ക്കുന്ന കടത്തുകടവിൽ ഓലക്കീറിനു താഴെ തൊഴിലില്ലാതെ വിഷമിയ്ക്കുന്ന ഒരു കടത്തുകാരനെ കാണാം

മരണത്തോടടുക്കുന്നവർക്ക് ആശ്വാസമാകുന്ന വരികളാണ് ജീവിതചക്രത്തിൽ. "എല്ലാ മുഖങ്ങളിലും വേദനയുടെ ചുട്ടികൾ." അവസാനകാലത്ത് നിഴൽമാത്രം കൂട്ടിനായി ഉണ്ടാവുകയുള്ളൂ എന്ന് സ്ഥാപിച്ചുറപ്പിയ്ക്കുകയാണ് ഇവിടെ. രൂക്ഷമായ പരിഹാസമാണ് ഈ കവിതയുടെ മുഖമുദ്ര .

സിംപോളിക് കവിതകളുടെ കൂട്ടത്തിൽ ഏറ്റവും ശ്റദ്ധിക്കപ്പെടേണ്ടത് ബലിമൃഗങ്ങൾ തന്നെയാണ്. അനേകം കാലുകളുള്ള പഴുതാരയെ ഈർക്കിൽ കൊണ്ട് കുത്തി പിടിയ്ക്കുന്നവർഉറുമ്പുകൾ ചുമന്നു മാറ്റുന്ന പാതിജീവൻ ഈ ബിംബങ്ങളെ കൊണ്ട് നഗ്നത മറയ്ക്കാനാവാതെ ചോര ഒലിപ്പിക്കുന്ന യുദ്ധ തടവുകാരെ അവതരിപ്പിച്ച കവി അമേരിയ്ക്കൻ അധിനിവേശത്തിന്റെ കഥയാണ് പറയുന്നത് . അവരുടെ ഇരട്ടത്താപ്പാണ് അവസാന വരികളിൽ നിറയുന്നത് "അനേകം കാലുകൾ പഴുതാരകളെപോലെ പിടഞ്ഞു തളരുമ്പോൾ ശാന്തിയുടെ സന്ദേശം ചുവരുകൾക്ക് വെളിയിലേക്ക്" .

വിശ്വനാഥൻ കൈവെയ്ക്കാത്ത വിഷയങ്ങളില്ല. ആരെയും അതിശയപ്പെടുത്തുന്ന വിഷയവൈപുല്യമാണ് ഈ സമാഹാരത്തിലെ കവിതകളുടെ പ്രത്യേകത. വീണ്ടും വീണ്ടും എടുത്തു വായിച്ചു നോക്കാൻ തോന്നുന്ന കവിതകളാണവ ഓരോന്നും. കവിതകളെ പലരീതിയിലാണ് കവി സമീപിയ്ക്കുന്നത്‌ നഷ്ടസംസ്കൃതിയെപ്പറ്റി വിലപിയ്ക്കുന്നവആനുകാലിക സംഭവങ്ങളോട് പ്രതികരിയ്ക്കുന്നവവല്ലാത്ത ആത്മവിശ്വാസം പകരുന്നവഅനാചാരങ്ങളെയും വിശ്വാസങ്ങളെയും പരിഹസിയ്ക്കുന്നവ എന്നിങ്ങനെ പല തട്ടുകളിൽ അവയെ പ്രതിഷ്ടിയ്ക്കാൻ സാധിയ്ക്കും. ടിപ്പറിടിച്ചു ചരിഞ്ഞ ആനയിലൂടെ ആനക്കാരന്റെയും ആനയുടെയും ദൈന്യത സരളമായി വരച്ചു കാട്ടുന്നു ആനക്കഥയിൽ.

കാക്കക്കടമ്പയിൽ ഭരണത്തലപ്പത്തിരിയ്ക്കുന്നവർ വെറുതേ ഇരുന്നാൽ ഉണ്ടാകുന്ന അവസ്ഥയിൽ പരിസരം ശുചീകരിക്കുന്ന കാക്കപോലും അസഹ്യത കാണിയ്ക്കും എന്നു പറയുന്നു .

ആനുകാലിക സംഭവങ്ങളെ കവിതയുടെ തൃകോണ സ്പടികത്തിലൂടെ കടത്തിവിടുകയാണ് കവി. അതുകൊണ്ടുതന്നെ വായനക്കാരന് നിഴൽ രൂപങ്ങളായി നഷ്ടമാകുമായിരുന്ന രാത്രി യാത്രക്കാരന്റെ പുറംകാഴ്ചകളെയാണ്‌ ഇവിടെ കവി വർണ്ണരാജിയിൽ പ്റത്യക്ഷപ്പെടുത്തുന്നത്. രോഗാവസ്ഥയിൽ പിച്ചുംപേയും പറഞ്ഞ് മറ്റുള്ളവരുടെ ഉറക്കം കെടുത്തുന്ന ചിന്തകളായാണ് "സ്വപ്നച്ചുഴി"  അനുഭവപ്പെടുകവളരെ നിസ്സാരമായ നാട്ടുചികിത്സാവിധികളെകൊണ്ട് സങ്കീർണ്ണമായി ചുഴിയിലേക്ക് വായനക്കാരെ കവി വലിച്ചിഴക്കുന്നു സ്വച്ഛന്ദമായി ഒഴുകിയിരുന്ന കവിതാനദി പ്രളയത്താൽ ചുഴിസൃഷ്ടിച്ച് ആസ്വാദകരെ ഭയപ്പെടുത്തുന്നു. വ്യത്യസ്തമായ വ്യാഖ്യാനങ്ങളായിരിയ്ക്കും ഈ കവിത ഓരോ വായനക്കാരനും നല്കുന്നതെന്ന കാര്യത്തിൽ സംശയമില്ല.

പുട്ടുപോലെ കവിത കുത്തിനിറക്കുന്നവരെ കവി കളിയാക്കുന്നു കാവ്യാശംങ്ങളിൽ. വിശേഷാൽ പതിപ്പുകളെന്ന പേരില്‍ പ്റത്യക്ക്ഷപ്പെടുന്ന രചനകളിലെ സാഹിത്യമില്ലായ്മയുണ്ടാക്കുന്ന അസ്വസ്ഥതയാണ് ഈ കവിതയുടെ വിഷയം. സദ്യയ്ക്കുപകരം അച്ചാറും ഉപ്പും മാത്രം എന്ന അവസ്ഥയിലേക്ക് വിശേഷാൽ പ്റതി കവിതകളെന്നു കവി വിലപിയ്ക്കുന്നു.

ബാലക്രീഡനം ഓർമ്മിപ്പിയ്ക്കുന്നത് നഷ്ടസംസ്കൃതിയെയാണ്. തുമ്പിയും കുഴിയാനയും വരിയ്ക്കപ്ലാവും മുറ്റവും തൊടിയും പൂമ്പാറ്റയും നഷ്ടപ്പെട്ടകുട്ടികൾ കേവലം ഒരു പാറ്റയെകണ്ട് ഭയപ്പെടുന്നു. 

നടുമുറ്റംകൃഷ്ണത്തുളസിചില്ലിട്ടുവെച്ച പൂർവ്വികരുടെ എണ്ണച്ഛായ ചിത്രങ്ങൾപിത്തളത്തൊട്ടിതേന്മാവ്കദളിവാഴ ഇവയെല്ലാം ചേർന്ന പഴയ കൂട്ടുകുടുംബങ്ങൾ അപ്രത്യക്ഷമായതിന്റെ ദുഃഖമാണ് ഒറ്റപ്പെടുമ്പോൾ എന്ന കവിതയുടെ വിഷയം. ഈ ദുഃഖം വരച്ചിടുമ്പോഴും    കവി പെസ്സിമിസ്റ്റാകുന്നില്ല. എപ്പോഴും ചിരിച്ചുകൊണ്ടു പനിനീർ ചെമ്പകം കവിയുടെ മനസ്സിൽ പൂക്കൾ വിരിയിക്കുന്നു .

ഇന്നത്തെ പൊങ്ങച്ച സംസ്കാരത്തെയും സ്വാർത്ഥതയേയും പരിസഹിയ്ക്കുന്നു കവി  “ഞങ്ങൾ അയൽക്കാരിൽ. ഉണ്ടായിരുന്നെങ്കിൽ” എന്ന കവിത പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു സമൂഹത്തെ ചൂണ്ടിക്കാണിയ്‌ക്കുന്നു .

അനാചാരങ്ങൾക്കെതിരെയുള്ള പ്രതികരണം ആണ് നനവ്‌ . ദൂരപ്രമാണം വായനക്കാരനെ ഭ്രമിപ്പിയ്ക്കും. കുശലം എന്ന കവിതയിൽ കുട്ടികളോട് തമാശയായി സംസാരിയ്ക്കുന്ന വിഷയങ്ങളിൽ മുതിർന്നവർ ഇടപ്പെട്ട് വിഷയത്തിന് പ്രപുതിയമാനം കണ്ടെത്തുന്ന ദുഷിച്ച സാമൂഹികരീതിയെ അപലപിക്കുന്നു.

ഈ കവിതകളിലെ ദാർശനിക അന്തർധാര ഏതെന്നു കണ്ടുപിടിയ്ക്കാൻ ശ്രമിയ്ക്കുമ്പോൾ ചിരിയും ചിന്തയും ഇടകലർത്തി കവി നമ്മെ വ്യാമോഹിപ്പിച്ച് ഒഴിഞ്ഞുമാറികൊണ്ടിരിയ്ക്കും. പറുദീസ എന്ന കവിത വായനക്കാരനു പിടിതരാതെ കളിപ്പിച്ചേക്കാം. വായമുറിഞ്ഞ് നിശബ്ദമായി ക്കിടക്കുന്നവർ കേൾക്കുന്ന കാഹളങ്ങൾ മൃത്യുവിന്റെ പറുദീസയിലെ മുരൾച്ചകളാണെന്ന് കവി കണ്ടെത്തുന്നു. നിലനില്പ്പ് അധികം വ്യാഖ്യാനങ്ങളുടെ അവശ്യമില്ലാതെതന്നെ സംവദിക്കുന്ന കവിതയാണ്. "ബാക്കി" പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ മുങ്ങിമരിയ്ക്കുന്നവരുടെ നിസ്സഹായവസ്ഥയാണ് കാണിച്ചുതരുന്നത്.

അവസാനനാളുകളിലെത്തിച്ചേരുന്ന അവാർഡുകളേയും സ്തുതി പാഠകരേയും കുറിച്ച് (മോഹൻലാൽ എന്ന സിനിമാനടനും സുകുമാർ അഴിക്കോടും തമ്മിലുണ്ടായ വാഗ്വാദവും ഏറ്റുമുട്ടലും അന്ത്യനാളിലെ കുമ്പസാരവും എല്ലാം വായനക്കാരിൽ തെളിഞ്ഞുവരും) ഓർമ്മപ്പെടുത്തുന്നു തിരിച്ചുപോക്ക്” എന്നകവിത. ഇവിടെ കവി പക്ഷം പിടിയ്ക്കുന്നത് കാണാം. തകരപ്പാത്റങ്ങളും  ഊർജ്ജം നിറഞ്ഞവനും അവരവരുടെ സ്വത്വം വെളിപ്പെടുത്തുന്നുണ്ടല്ലോ എന്ന് കവി പരിഹസിയ്ക്കുന്നു.

വിശ്വനാഥന്റെ കവിതകളിലൂടെ സഞ്ചരിയ്ക്കുന്നവരെ സ്വാധീനിയ്ക്കുന്ന ഒരു ഘടകമാണ് നിർവ്വചനംപോലെ തോന്നിയ്ക്കുന്ന കണ്ടെത്തലുകൾ. ജീവിതത്തെ പലപ്പോഴായി നിർവ്വചിച്ചിട്ടുണ്ട് വിശ്വനാഥൻ .

"മോഷണങ്ങളുടെ ചില്ലുകൊട്ടാരമാണ് ജീവിതം" ( അടയാളങ്ങളില്ലാതെ)

"വെറുതേ പഴുത്തു വീഴുന്ന ഇലകളാണ് ജീവിതം" (നഗരജീവിതം )
"വെറുതേ ഉണങ്ങി പോകുന്ന തടികളാണ് ജീവിതം" (നഗരജീവിതം )
"ഇരുട്ടിലേക്കുള്ള യാത്രയാണ് ജീവിതം". ( വിശ്വാസികൾ )

കവി ചില പ്രവചനങ്ങൾ നടത്തുന്നുണ്ട്

"തകരപ്പാത്രങ്ങൾ കാറ്റിനൊപ്പം
കലപില ശബ്ദങ്ങളേമീട്ടു
ഊർജ്ജം നിറഞ്ഞവൻ
എപ്പോഴും
കാൽവരിയിൽ
പ്രകാശം വീഴ്ത്തും"............. ( തിരിച്ചുപോക്ക് )

ഉദയം 
അസ്തമയം പോലെ 
കിറുകൃത്യം            .... (നനവ് ) 

നഷ്ടപ്പെടുമ്പോൾ മാത്രം 
തിരിച്ചറിയപ്പെടുന്നതാണ്മ് കാഴ്ച്ച .... (കാഴ്ച്ച)

ചങ്ങലക്കിടുമ്പോൾ 
സ്നേഹംകാണില്ല .................... (ചങ്ങല ) 

മുഖമല്ലാത്തിടങ്ങളെല്ലാം
അവയവങ്ങളാണത്രെ .......    ( ഉണ്ടായിരുന്നെങ്കിൽ )

മനസ്സിൽ തങ്ങിനില്ക്കുന്ന അനേകം വരികൾകൊണ്ട് സമ്പന്നമാണീ സമാഹാരം.

"നടുമുറ്റത്ത്‌ അന്തിവെളിച്ചം കാണാതെ
കരിഞ്ഞുണങ്ങി കൃഷ്ണത്തുളസി"      ...(ഒറ്റപ്പെടുമ്പോൾ )



"നിനക്ക് സംഗീതം അറിയാമെന്നു പറഞ്ഞിട്ട്
അട്ടഹാസം മുഴക്കുന്നതെന്തിനെന്ന്...?
വേരുകൾ ഉയർത്തിയ വൃക്ഷങ്ങൾ
നിലവിളിച്ചു മറിഞ്ഞപ്പോൾ പിറുപിറുത്തു" .......(ബാക്കി)



"ഒന്നാം ക്ലാസ്സിലെ
യും യും

പനച്ചിക്കാട്ടിൽ 
ക്യൂ നിന്നെഴുതി വണങ്ങിയ

അക്ഷരങ്ങളേക്കാൾ 
എത്രയോ സിംപിൾ ".                  ..........(ഉപേക്ഷിയ്ക്കപ്പെട്ടനാവ് )


"51 അക്ഷരങ്ങളെ 
26 അക്ഷരങ്ങൾ
കൂട്ടംകൂടി  
സ്കൂൾബസ്സിൽപീഡിപ്പിച്ചപ്പോൾ" ..... (ഉപേക്ഷിയ്ക്കപ്പെട്ടനാവ് )

"ഇറങ്ങി കയറി
കയറിയിറങ്ങി
 പ്റഭാത പ്റദോഷങ്ങൾ
ഋതുക്കളും
കയറിയിറങ്ങുന്നു"     ........ ( യാത്ര )

അയൽക്കാരെ വിശ്വനാഥൻ വർണ്ണിയ്ക്കുന്നത് നോക്കൂ

"ഞങ്ങൾ അയൽക്കാർ
പകരം വെയ്ക്കാൻ
അതിർത്തി കല്ലുകൾ
വേലിപ്പടർപ്പിൽ വിഷമുള്ളുകൾ
ചുറ്റിനും അസൂയ കണ്ണുകൾ
ഇടവിട്ടിടവിട്ട് കലഹം
ചിരിയ്ക്കുമ്പോൾ മറ്റാർക്കോ എതിരേ
ഒന്നിച്ചൊരൊളിയമ്പ് ".          .......  ( ഞങ്ങൾ അയൽക്കാർ )

ചില നിരീക്ഷണങ്ങൾ ശ്റദ്ധിയ്ക്കു

"കണ്ണാടിച്ചില്ലുകളിൽ 
പൊടിപടലങ്ങൾ
പുസ്തകം വായിയ്ക്കുന്നു"    .... ( നനവ്‌ )

മാർക്സിസ്റ്റു തത്വശാസ്ത്റ  ഗ്രന്ഥങ്ങളെനോക്കി ചിതലുകളുടെ ആത്മഗതം 'ഇനി ഇത് നമ്മൾതന്നെ തിന്നുതീർക്കണം'-- O.V .വിജയന്റെ പ്രസിദ്ധമായ കാർട്ടൂണിനെ ഓർമ്മിപ്പിയ്ക്കുന്നു വിശ്വനാഥന്റെ ഈ നിരീക്ഷണം.

മിത്തുകൾ ഉപയോഗിക്കുമ്പോഴും വിശ്വനാഥൻ തന്റെ വ്യക്തിത്വം കാത്തു സൂക്ഷിയ്ക്കുന്നുണ്ട്. "യക്ഷി" എന്ന കവിത അതിനുദാഹരണമാണ്.

"വെറുതേ കവിതയും പാടി
കൈയ്യുംവീശി വരുന്നവരെ കണ്ടാൽ
ഉറപ്പായും ചുണ്ണാമ്പുകിട്ടും
പിന്നെ വെളുക്കുവോളം
ചിരിയും കളിയും മുറുക്കലുമാണ് "

"പാലപ്പൂമണത്തിൽ
എത്ര പനയോലകളിലാ
കവിത വിരിഞ്ഞത്
എല്ലാം നിലാവിൽ പൂത്ത
പുഞ്ചിരികൾ"                      ........( യക്ഷി )

വിശ്വനാഥന്റെ കവിത പല മാനങ്ങൾ തീർക്കുന്നു. നിറപ്പകർച്ചകൾ എന്ന കവിതയിൽ എല്ലാ നിറങ്ങളുടേയും ഉപയോഗം പറഞ്ഞിട്ട് പകലിന്റെ നിറമാണ് തിരിച്ചറിയാതെ പോകുന്നത് എന്ന് കവി വിലപിയ്ക്കുന്നു .

"കുന്നുകൂടി
കുഴിച്ചുമൂടപ്പെട്ടവരാണ്
ചിരിച്ചു കൂട്ടംകൂടികിടന്ന
തലയോടുകൾ"     ... (കുഴിച്ചുമൂടപ്പെട്ടവർ )
നവ കാവ്യാനുശീലനം  അവശ്യപ്പെടുന്ന കവിതകള്‍
 M.K.Wilson

 ആധുനിക കവിത ആസ്വദിക്കപ്പെടേണ്ടത്‌ വ്യാഖ്യാനങ്ങളുടെ  തലത്തിലാണ് . അതുകൊണ്ട് ആധുനികകവിതയുടെ ആസ്വാദനത്തിന് ഒരു നവകാവ്യാനുശീലനം അത്യന്താപേക്ഷിതമാണ്. പരമ്പരാഗത കാവ്യസംസ്കാരം പിൻതുടരുന്ന ആസ്വാദകരാൽ സ്വീകരിക്കപ്പെടുന്ന രീതിയിൽ എഴുതപ്പെടുന്ന കവിതകളിൽ നിന്ന് ആധുനിക കവിതയെ വ്യത്യസ്തമാക്കുന്നത് ഈ അനുശീലത്തിന്റെ ആവശ്യകതയാണ്.
സാധാരണ വായനക്കാരന് നിരുപദ്രവമെന്നു തോന്നാവുന്ന ഭഗവത്ഗീതയിലെ  ആദ്യശ്ലോകം

"ധർമ്മ ക്ഷേത്രേ കുരുക്ഷേത്രേ
സമവേതാ യുയുത്സവഃ
മാമക പാണ്ഡവാശ്ചൈവ
കിമ കുർവത സഞ്ജയ "

(Tell me Sanjaya what my sons and Pandu's sons did when they gathered on the sacred field of Kurukshetra eager for battle ?)

This ancient question of the disenchanted blind man is the ritualistic prologue of the black mass of human agony"

ഇങ്ങനെയാണ് തികച്ചും സാധാരണമായ ഒരു ചോദ്യത്തെ "അയ്യപ്പ പ്പണിക്കരുടെ  "കുരുക്ഷേത്റം" എന്ന കവിതയെ വ്യാഖ്യാനിക്കുമ്പോൾ സച്ചിദാനന്ദൻ വായിച്ചെടുത്തത്.
 ആധുനികകവിതയെ സമീപിയ്ക്കേണ്ടതും  ഏതാണ്ട് ഇതേ രീതിയിലാണ്. ആധുനികത എന്നത് കാലത്തെയല്ല മറിച്ച് ചിന്താപദ്ധതികളെയാണ് സൂചിപ്പിയ്ക്കുന്നത് (temperaments )

ആധുനികതയുടെ ആരംഭം ചിത്റകലയിലായിരുന്നു.ആധുനിക ചിത്റകാരൻ ചില വരകളിലൂടെചിത്റത്തെ    ശ്റദ്ധേയമാക്കുന്നു   (particularlisation). ചിത്റത്തെ സവിശേഷമാക്കാനുള്ള ( unique ) ശ്റമമാണു  ആധുനിക ചിത്റകാരൻ നടത്തുക. അതുപോലെ തന്നെ ആധുനിക കവിയും  പരമ്പരാഗത സൌന്ദര്യസങ്കല്പങ്ങളെ വെല്ലുവിളിയ്ക്കുന്നു. വൃത്തങ്ങളുടേയും അലങ്കാരങ്ങളുടേയും സഹായത്തോടെ സൌന്ദര്യത്തിന്റെ മായികലോകം (illusion ) സൃഷ്ടിക്കാൻ ആധുനിക കവിയ്ക്ക് താല്പര്യമില്ല. ആധുനിക കവിത രൂപകങ്ങൾകൊണ്ടും പദഘടനയുടെ ഒളിച്ചുകളികൊണ്ടും മോഡസ്റ്റിയുടെ മൂടുപടമണിഞ്ഞു സത്യത്തെ സാക്ഷീകരിക്കാനല്ല ശ്റമിക്കുന്നത്  .ആധുനിക കവിത വിശ്റമവേളകളിലെ വിനോദമല്ല. അത് ഉൾകൊള്ളാൻ ശ്റമിമിക്കുന്നത്  ജീവിതം തന്നെയാണ് . വിവഭസമൃദ്ധമായ സദ്യയല്ല മറിച്ച് ആഹാരം മാത്രമാണ് അത് തരുന്നത് ( It is not a feast, but only a meal എന്നാണ് ആധുനിക കവിതയെ കുറിച്ച് Tagore പറഞ്ഞിട്ടുള്ളത്). ആധുനികകവി തനിയ്ക്കുചുറ്റും സുഹൃത്ത് വലയമല്ല ആൾത്തിരക്കാണെന്ന് മനസ്സിലാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഭാവനയുടെ മായികലോകം സൃഷ്ടിക്കുന്നില്ലെന്നു മാത്റ മല്ല  മനപ്പൂർവ്വം ത്യജിക്കപ്പെട്ട സൌന്ദര്യ സങ്കല്പങ്ങൾക്കുപകരം വാക്കുകളെ അവർ സൃഷ്ടിയ്ക്കുന്നു . സൌന്ദര്യം മൂടുപടംകൊണ്ട് ദരിദ്രമാകുന്നെന്നും മൂടുപടം അഴിച്ചുവെച്ച നഗ്നമായ സൌന്ദര്യം കൂടുതൽ സമ്പന്നമാകുന്നെന്ന് അവർ കരുതുകയും ചെയ്യുന്നു .

പി.വിശ്വനാഥന്റെ അക്ഷരത്തെറ്റുകൾ എന്ന 51 കവിതകളുടെ സമാഹാരത്തിലൂടെ കടന്നുപോകുമ്പോൾ കവിതയുടെ ആധുനിക പ്  റവണതകളെപ്പറ്റി  ചിന്തിക്കാതിരിയ്ക്കൻ സാദ്ധ്യമല്ല. കാരണം ഈ കവിതകൾ പരമ്പരാഗത ന്യായവിചാരണകൾക്ക് വഴങ്ങുന്നവയല്ല. ശുദ്ധസൌന്ദര്യം കവിതയിൽ ദർശിയ്ക്കാൻ കൊതിയ്ക്കുന്നവർക്ക് ഒരു വെല്ലുവിളിയാണ് ഈ കവിതാ സമാഹാരത്തിലെ ഒട്ടുമുക്കാൽ കവിതകളും.

ബുദ്ധിജീവി നാട്യങ്ങൾ ആകൃതിയിലോ പ്റകൃ തിയിലോ  സംഭാഷണങ്ങളിലോ ലവലേശമില്ലാതെ വിശ്വനാഥൻ വളരെ ബുദ്ധിപരമായാണ്‌ കവിതയെ സമീപിയ്ക്കുന്നത്. അതുകൊണ്ടുതന്നെ കവിയുമായി താദാത്മ്യം പ്റാപിക്കൽ സാദ്ധ്യമാകുമോ എന്നതോന്നലാണ് ആദ്യവായന നൽകുന്നത്. എത്റ ശ്റമിച്ചാലും ഉപേക്ഷിയ്ക്കുവാൻ പറ്റില്ല  എന്നതാണ്‌ അക്ഷരത്തെറ്റുകൾ എന്ന കവിതാസമാഹാരത്തിന്റെ വിജയം.

ആദ്യ കവിത അടയാളങ്ങൾ സാധാരണ വായനക്കാരൻ പത്തു തവണയെങ്കിലും വായിയ്ക്കും. ഒറ്റവായനയിൽ തന്നെ അതിലെ വാക്കുകളും ബിംബങ്ങളും വായനക്കാരനെ വിടാതെ പിൻതുടർരും. ഒരു സൂത്റവാക്യം  നിർധാരണം ചെയ്യുന്ന ഔത്സുക്യത്തോടെ വീണ്ടും വീണ്ടും വായിക്കുമ്പോൾ ദുർഗ്രഹതയുടെ പുറംതോട് അനായാസമായി പൊളിയ്ക്കാനും ഉൾഭാഗത്തെ കാവ്യസുഭഗത നുണയാനും  ശ്റദ്ധാലുവായ വായനക്കാരനു കഴിയും. വീണ്ടും വായിച്ച് അതിലെ ബിംബങ്ങളെ അടയാളപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഒരു പുതിയകവിത തന്നെ ആസ്വാദകന്റെ മനസ്സിൽ രൂപപ്പെടും. ബിംബങ്ങൾകൊണ്ട് വായനക്കാരനെ കവിയായി മാറ്റുന്ന ഒരു മാസ്മരികത എവിടെയോ കവി ഒളിപ്പിച്ചു വച്ചിട്ടുള്ളതുപോലെ. വാലിട്ടെഴുതിയ ജീവിതത്തിന്റെ വിളറിവെളുത്ത നേർരേഖകൾ പല മുഖങ്ങളിലും നിശബ്ദമായി അടയാളപ്പെടുന്നത് എവിടെയോ കാണുവാൻ സാധിയ്ക്കും

പാളങ്ങൾ എന്ന കവിത വായനക്കാരനെ ചിന്തിപ്പിയ്ക്കും, ചിരിപ്പിയ്ക്കും, വേദനിപ്പിയ്ക്കും. അപായച്ചങ്ങലകൾ അപകടത്തിൽപ്പെട്ടവനേക്കാൾ അപകടം പിടിച്ചതാണെന്നും അപായം പേറുന്ന ചങ്ങലകളാണ് പലപ്പോഴും ഒരു ട്റയിൻ യാത്റയിൽ വലിയ്ക്കേണ്ടിവരുന്നതെന്നും ഉരുക്കുപോലെ നിർജ്ജീവമായ മാനുഷിക മൂല്യങ്ങളുമായാണ് ഓരോ യാത്റക്കാരനും   യാത്റ ചെയ്യുന്നതെന്നും പാളങ്ങൾ ഓർമ്മിപ്പിയ്ക്കുന്നു .

“അടയാളങ്ങ”ളിൽ നിന്ന് “അക്ഷരത്തെറ്റുക”ളിൽ എത്തുമ്പോഴേയ്ക്കും നദിയുടെ ഒഴുക്കിനെ ഓർമ്മിപ്പിയ്ക്കുംവിധം ശാന്തതയും വിനയാന്വിതയും കൈവരിയ്ക്കുന്ന കവിയെകാണാം. നഗരജീവിത ത്തിന്റെ നിസ്സഹായതയെ "വെറുതേ പഴുത്തുവീഴുന്ന ഇലകളെ പോലെയാണ് ഓരോ നഗരജീവിയുടേയും ജീവിതം എന്ന് "നഗരജീവിത" ത്തിൽ നിരീക്ഷിയ്ക്കുന്നു .

യാതൊരുവിധ ദർശനങ്ങൾക്കും പിടികൊടുക്കാതെ, ഒരു പരിണാമ ശാസ്ത്റ ത്തിലും  വീഴാതെ ഒരു മതവിശ്വാസത്തിനും കീഴ്പ്പെടാതെ തന്റെ അസ്ഥിത്വം അന്വേഷിക്കുന്ന കവിയെയാണ് "ആത്മദർശന"ത്തിൽ കാണാൻ കഴിയുക. ആത്മദർശ ത്തിന്  ഒരനുബന്ധം എന്നപോലെ വായിക്കേണ്ട കവിതയാണ് വിശ്വാസികൾ. "ഇരുട്ടിലേക്കുള്ള യാത്രയാണ് ജീവിതം" എന്ന കണ്ടെത്തലിനു പിറകെ ബാല്യവും വാർദ്ധക്യവും ഒരു പകൽപോലെയാണെന്ന് കവി ബോദ്ധ്യപ്പെടുത്തുന്നു. വാർദ്ധക്യവും മരണവും സ്വാഭാവിക  ചാക്റിക  പരിണാമമാണെന്നംഗീകരിയ്ക്കാതെ ഭൌതികസുഖത്തിനു വേണ്ടി കഷ്ടപ്പെടുന്നവരെ കണക്കറ്റുകളിയാക്കുന്നു വിശ്വാസികൾ എന്നകവിത. പുനർജ്ജനിക്കാനാണെങ്കിലും മരണം വേണമെന്ന് കവി വാദിക്കുന്നു.

എൻഡോസൾഫാൻ ദുരന്തത്തേയും അത് പ്റയോഗിച്ചവരുടെ   നിർയുക്തിയേയും ഇരകളുടെ നിസ്സഹായാവസ്ഥയേയും
തത്വശാസ്ത്റ , അധിനിവേശ, പരിപ്റേക്ഷ്യത്തിലവതരിപ്പിക്കാനാണ് “കാസർകോട്” എന്ന കവിതയിലൂടെ കവി ശ്റമിയ്ക്കുന്നത് ."ഞൊണ്ടിഞൊണ്ടി ഇഴഞ്ഞിഴഞ്ഞ് ഒന്നും ഉരിയാടാനാവാതെ വികൃതമായ ശരീരം നോക്കി വെറുതെ വിലപിയ്ക്കുകയാണ് പകൽ”, “രാത്റിയെ   വെളിച്ചവും നിറങ്ങളും ചേർത്ത് പകർത്തി എഴുതുകയാണ് പകൽ" ഈ കാഴ്ചപ്പാടിൽ നിന്നും വ്യക്തമാണ് കാസർകോടിന്റെ നിസ്സഹായവസ്ഥ.

വാർദ്ധക്യത്തിലെ നിസ്സഹായവസ്ഥയ്ക്ക് സ്വാഭാവികത നല്കുകയാണ് സായാഹ്നസല്ലാപം. "പാലം" എന്നകവിതയിൽ അപ്റ ത്യഷ്യമാകുന്ന  സംസ്കാരസ്മൃതികളെ ഓർമ്മിപ്പിയ്ക്കുന്ന കടത്തുകടവിൽ ഓലക്കീറിനു താഴെ തൊഴിലില്ലാതെ വിഷമിയ്ക്കുന്ന ഒരു കടത്തുകാരനെ കാണാം

മരണത്തോടടുക്കുന്നവർക്ക് ആശ്വാസമാകുന്ന വരികളാണ് ജീവിതചക്രത്തിൽ. "എല്ലാ മുഖങ്ങളിലും വേദനയുടെ ചുട്ടികൾ." അവസാനകാലത്ത് നിഴൽമാത്രം കൂട്ടിനായി ഉണ്ടാവുകയുള്ളൂ എന്ന് സ്ഥാപിച്ചുറപ്പിയ്ക്കുകയാണ് ഇവിടെ. രൂക്ഷമായ പരിഹാസമാണ് ഈ കവിതയുടെ മുഖമുദ്ര .

സിംപോളിക് കവിതകളുടെ കൂട്ടത്തിൽ ഏറ്റവും ശ്റദ്ധിക്കപ്പെടേണ്ടത് ബലിമൃഗങ്ങൾ തന്നെയാണ്. അനേകം കാലുകളുള്ള പഴുതാരയെ ഈർക്കിൽ കൊണ്ട് കുത്തി പിടിയ്ക്കുന്നവർ, ഉറുമ്പുകൾ ചുമന്നു മാറ്റുന്ന പാതിജീവൻ ഈ ബിംബങ്ങളെ കൊണ്ട് നഗ്നത മറയ്ക്കാനാവാതെ ചോര ഒലിപ്പിക്കുന്ന യുദ്ധ തടവുകാരെ അവതരിപ്പിച്ച കവി അമേരിയ്ക്കൻ അധിനിവേശത്തിന്റെ കഥയാണ് പറയുന്നത് . അവരുടെ ഇരട്ടത്താപ്പാണ് അവസാന വരികളിൽ നിറയുന്നത് "അനേകം കാലുകൾ പഴുതാരകളെപോലെ പിടഞ്ഞു തളരുമ്പോൾ ശാന്തിയുടെ സന്ദേശം ചുവരുകൾക്ക് വെളിയിലേക്ക്" .

വിശ്വനാഥൻ കൈവെയ്ക്കാത്ത വിഷയങ്ങളില്ല. ആരെയും അതിശയപ്പെടുത്തുന്ന വിഷയവൈപുല്യമാണ് ഈ സമാഹാരത്തിലെ കവിതകളുടെ പ്രത്യേകത. വീണ്ടും വീണ്ടും എടുത്തു വായിച്ചു നോക്കാൻ തോന്നുന്ന കവിതകളാണവ ഓരോന്നും. കവിതകളെ പലരീതിയിലാണ് കവി സമീപിയ്ക്കുന്നത്‌ നഷ്ടസംസ്കൃതിയെപ്പറ്റി വിലപിയ്ക്കുന്നവ, ആനുകാലിക സംഭവങ്ങളോട് പ്രതികരിയ്ക്കുന്നവ, വല്ലാത്ത ആത്മവിശ്വാസം പകരുന്നവ, അനാചാരങ്ങളെയും വിശ്വാസങ്ങളെയും പരിഹസിയ്ക്കുന്നവ എന്നിങ്ങനെ പല തട്ടുകളിൽ അവയെ പ്രതിഷ്ടിയ്ക്കാൻ സാധിയ്ക്കും. ടിപ്പറിടിച്ചു ചരിഞ്ഞ ആനയിലൂടെ ആനക്കാരന്റെയും ആനയുടെയും ദൈന്യത സരളമായി വരച്ചു കാട്ടുന്നു “ആനക്കഥ”യിൽ.

“കാക്കക്കടമ്പ”യിൽ ഭരണത്തലപ്പത്തിരിയ്ക്കുന്നവർ വെറുതേ ഇരുന്നാൽ ഉണ്ടാകുന്ന അവസ്ഥയിൽ പരിസരം ശുചീകരിക്കുന്ന കാക്കപോലും അസഹ്യത കാണിയ്ക്കും എന്നു പറയുന്നു .

ആനുകാലിക സംഭവങ്ങളെ കവിതയുടെ തൃകോണ സ്പടികത്തിലൂടെ കടത്തിവിടുകയാണ് കവി. അതുകൊണ്ടുതന്നെ വായനക്കാരന് നിഴൽ രൂപങ്ങളായി നഷ്ടമാകുമായിരുന്ന രാത്രി യാത്രക്കാരന്റെ പുറംകാഴ്ചകളെയാണ്‌ ഇവിടെ കവി വർണ്ണരാജിയിൽ പ്റത്യക്ഷപ്പെടുത്തുന്നത്. രോഗാവസ്ഥയിൽ പിച്ചുംപേയും പറഞ്ഞ് മറ്റുള്ളവരുടെ ഉറക്കം കെടുത്തുന്ന ചിന്തകളായാണ് "സ്വപ്നച്ചുഴി"  അനുഭവപ്പെടുക. വളരെ നിസ്സാരമായ നാട്ടുചികിത്സാവിധികളെകൊണ്ട് സങ്കീർണ്ണമായി ചുഴിയിലേക്ക് വായനക്കാരെ കവി വലിച്ചിഴക്കുന്നു സ്വച്ഛന്ദമായി ഒഴുകിയിരുന്ന കവിതാനദി പ്രളയത്താൽ ചുഴിസൃഷ്ടിച്ച് ആസ്വാദകരെ ഭയപ്പെടുത്തുന്നു. വ്യത്യസ്തമായ വ്യാഖ്യാനങ്ങളായിരിയ്ക്കും ഈ കവിത ഓരോ വായനക്കാരനും നല്കുന്നതെന്ന കാര്യത്തിൽ സംശയമില്ല.

പുട്ടുപോലെ കവിത കുത്തിനിറക്കുന്നവരെ കവി കളിയാക്കുന്നു “കാവ്യാശംങ്ങ”ളിൽ. വിശേഷാൽ പതിപ്പുകളെന്ന പേരില്‍ പ്റത്യക്ക്ഷപ്പെടുന്ന രചനകളിലെ സാഹിത്യമില്ലായ്മയുണ്ടാക്കുന്ന അസ്വസ്ഥതയാണ് ഈ കവിതയുടെ വിഷയം. സദ്യയ്ക്കുപകരം അച്ചാറും ഉപ്പും മാത്രം എന്ന അവസ്ഥയിലേക്ക് വിശേഷാൽ പ്റതി കവിതകളെന്നു കവി വിലപിയ്ക്കുന്നു.

“ബാലക്രീഡനം” ഓർമ്മിപ്പിയ്ക്കുന്നത് നഷ്ടസംസ്കൃതിയെയാണ്. തുമ്പിയും കുഴിയാനയും വരിയ്ക്കപ്ലാവും മുറ്റവും തൊടിയും പൂമ്പാറ്റയും നഷ്ടപ്പെട്ടകുട്ടികൾ കേവലം ഒരു പാറ്റയെകണ്ട് ഭയപ്പെടുന്നു.

നടുമുറ്റം, കൃഷ്ണത്തുളസി, ചില്ലിട്ടുവെച്ച പൂർവ്വികരുടെ എണ്ണച്ഛായ ചിത്രങ്ങൾ, പിത്തളത്തൊട്ടി, തേന്മാവ്, കദളിവാഴ ഇവയെല്ലാം ചേർന്ന പഴയ കൂട്ടുകുടുംബങ്ങൾ അപ്രത്യക്ഷമായതിന്റെ ദുഃഖമാണ് ഒറ്റപ്പെടുമ്പോൾ എന്ന കവിതയുടെ വിഷയം. ഈ ദുഃഖം വരച്ചിടുമ്പോഴും    കവി പെസ്സിമിസ്റ്റാകുന്നില്ല. എപ്പോഴും ചിരിച്ചുകൊണ്ടു പനിനീർ ചെമ്പകം കവിയുടെ മനസ്സിൽ പൂക്കൾ വിരിയിക്കുന്നു .

ഇന്നത്തെ പൊങ്ങച്ച സംസ്കാരത്തെയും സ്വാർത്ഥതയേയും പരിസഹിയ്ക്കുന്നു കവി  “ഞങ്ങൾ അയൽക്കാ”രിൽ. “ഉണ്ടായിരുന്നെങ്കിൽ” എന്ന കവിത പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു സമൂഹത്തെ ചൂണ്ടിക്കാണിയ്‌ക്കുന്നു .

അനാചാരങ്ങൾക്കെതിരെയുള്ള പ്രതികരണം ആണ് “നനവ്‌” . ദൂരപ്രമാണം വായനക്കാരനെ ഭ്രമിപ്പിയ്ക്കും. കുശലം എന്ന കവിതയിൽ കുട്ടികളോട് തമാശയായി സംസാരിയ്ക്കുന്ന വിഷയങ്ങളിൽ മുതിർന്നവർ ഇടപ്പെട്ട് വിഷയത്തിന് പ്രപുതിയമാനം കണ്ടെത്തുന്ന ദുഷിച്ച സാമൂഹികരീതിയെ അപലപിക്കുന്നു.

ഈ കവിതകളിലെ ദാർശനിക അന്തർധാര ഏതെന്നു കണ്ടുപിടിയ്ക്കാൻ ശ്രമിയ്ക്കുമ്പോൾ ചിരിയും ചിന്തയും ഇടകലർത്തി കവി നമ്മെ വ്യാമോഹിപ്പിച്ച് ഒഴിഞ്ഞുമാറികൊണ്ടിരിയ്ക്കും. പറുദീസ എന്ന കവിത വായനക്കാരനു പിടിതരാതെ കളിപ്പിച്ചേക്കാം. വായമുറിഞ്ഞ് നിശബ്ദമായി ക്കിടക്കുന്നവർ കേൾക്കുന്ന കാഹളങ്ങൾ മൃത്യുവിന്റെ പറുദീസയിലെ മുരൾച്ചകളാണെന്ന് കവി കണ്ടെത്തുന്നു. നിലനില്പ്പ് അധികം വ്യാഖ്യാനങ്ങളുടെ അവശ്യമില്ലാതെതന്നെ സംവദിക്കുന്ന കവിതയാണ്. "ബാക്കി" പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ മുങ്ങിമരിയ്ക്കുന്നവരുടെ നിസ്സഹായവസ്ഥയാണ് കാണിച്ചുതരുന്നത്.

അവസാനനാളുകളിലെത്തിച്ചേരുന്ന അവാർഡുകളേയും സ്തുതി പാഠകരേയും കുറിച്ച് (മോഹൻലാൽ എന്ന സിനിമാനടനും സുകുമാർ അഴിക്കോടും തമ്മിലുണ്ടായ വാഗ്വാദവും ഏറ്റുമുട്ടലും അന്ത്യനാളിലെ കുമ്പസാരവും എല്ലാം വായനക്കാരിൽ തെളിഞ്ഞുവരും) ഓർമ്മപ്പെടുത്തുന്നു “തിരിച്ചുപോക്ക്” എന്നകവിത. ഇവിടെ കവി പക്ഷം പിടിയ്ക്കുന്നത് കാണാം. തകരപ്പാത്റങ്ങളും  ഊർജ്ജം നിറഞ്ഞവനും അവരവരുടെ സ്വത്വം വെളിപ്പെടുത്തുന്നുണ്ടല്ലോ എന്ന് കവി പരിഹസിയ്ക്കുന്നു.

വിശ്വനാഥന്റെ കവിതകളിലൂടെ സഞ്ചരിയ്ക്കുന്നവരെ സ്വാധീനിയ്ക്കുന്ന ഒരു ഘടകമാണ് നിർവ്വചനംപോലെ തോന്നിയ്ക്കുന്ന കണ്ടെത്തലുകൾ. ജീവിതത്തെ പലപ്പോഴായി നിർവ്വചിച്ചിട്ടുണ്ട് വിശ്വനാഥൻ .

"മോഷണങ്ങളുടെ ചില്ലുകൊട്ടാരമാണ് ജീവിതം" ( അടയാളങ്ങളില്ലാതെ)

"വെറുതേ പഴുത്തു വീഴുന്ന ഇലകളാണ് ജീവിതം" (നഗരജീവിതം )
"വെറുതേ ഉണങ്ങി പോകുന്ന തടികളാണ് ജീവിതം" (നഗരജീവിതം )
"ഇരുട്ടിലേക്കുള്ള യാത്രയാണ് ജീവിതം". ( വിശ്വാസികൾ )

കവി ചില പ്രവചനങ്ങൾ നടത്തുന്നുണ്ട്

"തകരപ്പാത്രങ്ങൾ കാറ്റിനൊപ്പം
കലപില ശബ്ദങ്ങളേമീട്ടു
ഊർജ്ജം നിറഞ്ഞവൻ
എപ്പോഴും
കാൽവരിയിൽ
പ്രകാശം വീഴ്ത്തും"............. ( തിരിച്ചുപോക്ക് )

ഉദയം
അസ്തമയം പോലെ
കിറുകൃത്യം            .... (നനവ് )

നഷ്ടപ്പെടുമ്പോൾ മാത്രം
തിരിച്ചറിയപ്പെടുന്നതാണ്മ് കാഴ്ച്ച .... (കാഴ്ച്ച)

ചങ്ങലക്കിടുമ്പോൾ
സ്നേഹംകാണില്ല .................... (ചങ്ങല )

മുഖമല്ലാത്തിടങ്ങളെല്ലാം
അവയവങ്ങളാണത്രെ .......    ( ഉണ്ടായിരുന്നെങ്കിൽ )

മനസ്സിൽ തങ്ങിനില്ക്കുന്ന അനേകം വരികൾകൊണ്ട് സമ്പന്നമാണീ സമാഹാരം.

"നടുമുറ്റത്ത്‌ അന്തിവെളിച്ചം കാണാതെ
കരിഞ്ഞുണങ്ങി കൃഷ്ണത്തുളസി"      ...(ഒറ്റപ്പെടുമ്പോൾ )



"നിനക്ക് സംഗീതം അറിയാമെന്നു പറഞ്ഞിട്ട്
അട്ടഹാസം മുഴക്കുന്നതെന്തിനെന്ന്...?
വേരുകൾ ഉയർത്തിയ വൃക്ഷങ്ങൾ
നിലവിളിച്ചു മറിഞ്ഞപ്പോൾ പിറുപിറുത്തു" .......(ബാക്കി)



"ഒന്നാം ക്ലാസ്സിലെ
A യും B യും

പനച്ചിക്കാട്ടിൽ
ക്യൂ നിന്നെഴുതി വണങ്ങിയ

അക്ഷരങ്ങളേക്കാൾ
എത്രയോ സിംപിൾ ".                  ..........(ഉപേക്ഷിയ്ക്കപ്പെട്ടനാവ് )


"51 അക്ഷരങ്ങളെ
26 അക്ഷരങ്ങൾ

കൂട്ടംകൂടി
സ്കൂൾബസ്സിൽപീഡിപ്പിച്ചപ്പോൾ" ..... (ഉപേക്ഷിയ്ക്കപ്പെട്ടനാവ് )

"ഇറങ്ങി കയറി
കയറിയിറങ്ങി
 പ്റഭാത പ്റദോഷങ്ങൾ
ഋതുക്കളും
കയറിയിറങ്ങുന്നു"     ........ ( യാത്ര )

അയൽക്കാരെ വിശ്വനാഥൻ വർണ്ണിയ്ക്കുന്നത് നോക്കൂ

"ഞങ്ങൾ അയൽക്കാർ
പകരം വെയ്ക്കാൻ
അതിർത്തി കല്ലുകൾ
വേലിപ്പടർപ്പിൽ വിഷമുള്ളുകൾ
ചുറ്റിനും അസൂയ കണ്ണുകൾ
ഇടവിട്ടിടവിട്ട് കലഹം
ചിരിയ്ക്കുമ്പോൾ മറ്റാർക്കോ എതിരേ
ഒന്നിച്ചൊരൊളിയമ്പ് ".          .......  ( ഞങ്ങൾ അയൽക്കാർ )

ചില നിരീക്ഷണങ്ങൾ ശ്റദ്ധിയ്ക്കു

"കണ്ണാടിച്ചില്ലുകളിൽ
പൊടിപടലങ്ങൾ
പുസ്തകം വായിയ്ക്കുന്നു"    .... ( നനവ്‌ )

മാർക്സിസ്റ്റു തത്വശാസ്ത്റ  ഗ്രന്ഥങ്ങളെനോക്കി ചിതലുകളുടെ ആത്മഗതം 'ഇനി ഇത് നമ്മൾതന്നെ തിന്നുതീർക്കണം'-- O.V .വിജയന്റെ പ്രസിദ്ധമായ കാർട്ടൂണിനെ ഓർമ്മിപ്പിയ്ക്കുന്നു വിശ്വനാഥന്റെ ഈ നിരീക്ഷണം.

മിത്തുകൾ ഉപയോഗിക്കുമ്പോഴും വിശ്വനാഥൻ തന്റെ വ്യക്തിത്വം കാത്തു സൂക്ഷിയ്ക്കുന്നുണ്ട്. "യക്ഷി" എന്ന കവിത അതിനുദാഹരണമാണ്.

"വെറുതേ കവിതയും പാടി
കൈയ്യുംവീശി വരുന്നവരെ കണ്ടാൽ
ഉറപ്പായും ചുണ്ണാമ്പുകിട്ടും
പിന്നെ വെളുക്കുവോളം
ചിരിയും കളിയും മുറുക്കലുമാണ് "

"പാലപ്പൂമണത്തിൽ
എത്ര പനയോലകളിലാ
കവിത വിരിഞ്ഞത്
എല്ലാം നിലാവിൽ പൂത്ത
പുഞ്ചിരികൾ"                      ........( യക്ഷി )

വിശ്വനാഥന്റെ കവിത പല മാനങ്ങൾ തീർക്കുന്നു. നിറപ്പകർച്ചകൾ എന്ന കവിതയിൽ എല്ലാ നിറങ്ങളുടേയും ഉപയോഗം പറഞ്ഞിട്ട് പകലിന്റെ നിറമാണ് തിരിച്ചറിയാതെ പോകുന്നത് എന്ന് കവി വിലപിയ്ക്കുന്നു .

"കുന്നുകൂടി
കുഴിച്ചുമൂടപ്പെട്ടവരാണ്
ചിരിച്ചു കൂട്ടംകൂടികിടന്ന
തലയോടുകൾ"     ... (കുഴിച്ചുമൂടപ്പെട്ടവർ )

എന്തിനാണ് തലയോടുകൾ ചിരിക്കുന്നതെന്നറിയാൻ ആരും ഈ കവിത വായിച്ചു പോകും.

വെളിച്ചത്തോട് കവി ചോദിയ്ക്കുന്നു
"ജലത്തിൽ നീ ഉറങ്ങി കിടക്കുകയാണോ
മഴയിൽ നീ മയങ്ങി രസിക്കുകയാണോ".... ( വെളിച്ചം )

കവി ഇരുട്ടിനെ കാണുന്നത്
"ചില കൌശലങ്ങൾ ഇടയ്ക്കിടയ്ക്ക്
വില പേശുന്നത് ഇരുട്ടിനോടാണ് " .... ( വെളിച്ചം )

വെളിച്ചം  മനുഷ്യർക്ക് മാത്രം അടിമപ്പെടുന്നു  എന്നും  ആപത്തിൽമാത്രം വെളിച്ചം അന്വേഷിക്കുന്നു എന്നും ഈ കവിത   ഓർമ്മപ്പെടുത്തുന്നു.


ചില ആഹ്വാനങ്ങൾ കവിനടത്തുന്നുണ്ട്


"ഉറക്കെ കൂവിയാൽ , ഒന്നിച്ചു കൂടിയാൽ
ഒരു പുഴപോലും ഒഴുകില്ല
അണക്കെട്ടിൽ തടഞ്ഞു നില്ക്കുന്ന
വെള്ളം പുഴയുടെ കണ്ണുനീർ"          ........(സ്വപ്നമുനമ്പ് )


അപൂർവ്വ സുന്ദരമായ ചില പ്രകൃതിക്കാഴ്ചകൾ കാണൂ


"മിന്നാമിന്നിന്റെ വെളിച്ചത്തിൽ
ഭൂമിയിലേക്ക് കൈനീട്ടുന്ന
മാലാഖമാർ
നിലാകുളി കഴിഞ്ഞ് ഇലകൾ
തോർത്തുന്ന മരചില്ലകൾ
കൂവി കൂവി തൊണ്ടപിളർന്ന
വാനമ്പാടി
കാറ്റെടുത്തതിന്റെ ബാക്കി
തുള്ളി തുള്ളിയായ് തൂകുന്ന
ചാറ്റൽ മഴ                  .................... ( ആർട്ട്‌ ഗാലറി )

അനുവാചകരുടെ ധീഷണയെ വല്ലാതെ ഉലയ്ക്കുന്നവയാണ് വിശ്വനാഥന്റെ സൂചകങ്ങൾ. "അമ്പത്തിയൊന്നാമത്തേത്" എന്ന കവിതയിലെ "അമ്പത്തിയൊന്ന്" അത്തരം ഒരു സൂചകമാണ്. അമ്പത്തിഒന്നാമത്തെ അക്ഷരം "ക്ഷ" അന്വേഷിക്കുന്ന കവി വേഗത്തിൽ ഒരു വഴികണക്ക് തീർക്കുന്നു. അമ്പത്തൊന്നുവെട്ടാൽതീർത്ത രാഷ്ട്രീയപകയുമാകാം ഇവിടെ ദ്യോതിപ്പിയ്ക്കുന്നത്. അവസാനത്തെ കണക്കു തീർക്കലിൽ ഒരു പക്ഷവും പിടിയ്ക്കാതെ കവി കൌശലപൂർവ്വം രക്ഷപ്പെടുന്നുണ്ട്. ഇതുപോലെ വായനക്കാരന്റെ ധീഷണതയെ വല്ലാതെ ഉത്തേജിപ്പിയ്ക്കുന്ന ശ്ലഥബിംബങ്ങൾ വരച്ചിടാൻ കവി സമർത്ഥനാണ്. എന്നാൽ സാംബ്റദായിക രീതിയിൽ എഴുതിയ ഒരു കവിതയെകൂടി പരാമർശിക്കാതെ പോകുന്നത് അനൗചിത്യമായിരിക്കും .

"മുത്തശ്ശി" എന്ന കവിത ഏതുതരം കാവ്യാഭിരുചിയുള്ളവരേയും തൃപ്തി പ്പെടുത്താൻ പോന്നതാണ്.

"പ്ലാവില പശുവും
വെള്ളയ്ക്കാവണ്ടിയും
കടലാസ്സു തോണിയും
തെങ്ങോല പ്പാമ്പും പന്തും
പാളവിശറിയും വീശി
വിളിയ്ക്കുന്നു കളിയ്ക്കാൻ മുത്തശ്ശി" .....    ( മുത്തശ്ശി )

ആരിലും ഗൃഹാതുരത്വം നിരക്കുന്ന ഇത്തരം മനോഹരചിത്രങ്ങളെ കൊണ്ട് സമ്പന്നമാണീകവിത.

"ശ്വാസം നിലച്ചെന്നൊരു വാർത്ത‍കേട്ട്
ഏറെ പണിപ്പെട്ടു ഞാനെത്തവേ
പൈകടിച്ചുണങ്ങിയ ചെറുതെങ്ങും
തടയൊടിഞ്ഞു മറിഞ്ഞ വാഴയും
ആർത്തിയോടെ വളർന്ന മാറാമ്പും
കൂട്ടമായ്‌ കിളിർത്ത നവധാന്യങ്ങളും
കൂട്ടി നിശ്ശബദം മൂടിപ്പുതച്ചുറങ്ങുന്നു
തെക്കേ പറമ്പിലൊറ്റയ്ക്കെന്നെയും കാത്ത്
മുത്തശ്ശി "    .....          ...........(മുത്തശ്ശി)

പരമ്പരാഗത കാവ്യസരണിയും കവിയ്ക്ക് അന്യമല്ലെന്നു തോന്നിപ്പിയ്ക്കുന്ന കവിതയാണ് "പ്റണയമന്ത്റങ്ങൾ". ഒരു ചങ്ങമ്പുഴ ശീല് ആവാഹിയ്ക്കാൻ കവി ഇതിൽ ശ്റമിക്കുന്നുണ്ട് . എങ്കിലും കവിയുടെ വഴി അതല്ല,  എന്ന് മറ്റു കവിതകൾ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.

കവിതയുടെ കാഴ്ച ബംഗ്ലാവിൽ കടന്ന അനുഭൂതിയാണ് ഈ കാവ്യ സമാഹാരം വായനക്കാർക്ക് നല്കുന്നത്. കവിതയുടെ പരമ്പരാഗതമായ സൌന്ദര്യശാസ്ത്രം തോറ്റുതുന്നം പാടുന്നത് ഇതിലെ കവിതകളുടെ മുന്നിലാണ്. അനുവാചകരുടെ ധീഷണതയെ വല്ലാതെ ഉത്തേജിപ്പിയ്ക്കുന്നവയാണ് വിശ്വനാഥൻ വരച്ചിടുന്ന ശ്ലഥബിംബങ്ങൾ. പിടികൊടുക്കാതെ ഓടി അകലുമ്പോഴും സീതയെ ഉത്തേജിപ്പിച്ച മാൻപേടയെ എന്നപോലെ പിന്തുടരാൻ അത് നമ്മെ പ്റേരിപ്പിച്ചുകൊണ്ടിരിയ്ക്കും. വായനക്കാരന്റെ ധിഷണയെ  വല്ലാതെ ചൂടുപിടിപ്പിച്ച് വായനയിൽ മത്തു പിടിപ്പിയ്ക്കും. ആത്യന്തികമായ ഒരു സാഹിത്യകൃതി വായനക്കാരനുനല്കുന്ന വെട്ടിപ്പിടിച്ച ആനന്ദം (aquired happiness) ഈ കവിതാസമാഹാരം നല്കുന്നുണ്ട്. The enjoyment as an end in itself was held to be sinful എന്നോർമ്മിപ്പിയ്ക്കുന്ന കവിതകളാണ് "അക്ഷരത്തെറ്റുകൾ" എന്ന ഈ ചെറുകവിതാ പുസ്തകത്തിലുള്ളത്‌.
              ......................  00000 ............................

നവ കാവ്യാനുശീലനം  അവശ്യപ്പെടുന്ന കവിതകള്‍
 M.K.Wilson

 ആധുനിക കവിത ആസ്വദിക്കപ്പെടേണ്ടത്‌ വ്യാഖ്യാനങ്ങളുടെ  തലത്തിലാണ് . അതുകൊണ്ട് ആധുനികകവിതയുടെ ആസ്വാദനത്തിന് ഒരു നവകാവ്യാനുശീലനം അത്യന്താപേക്ഷിതമാണ്. പരമ്പരാഗത കാവ്യസംസ്കാരം പിൻതുടരുന്ന ആസ്വാദകരാൽ സ്വീകരിക്കപ്പെടുന്ന രീതിയിൽ എഴുതപ്പെടുന്ന കവിതകളിൽ നിന്ന് ആധുനിക കവിതയെ വ്യത്യസ്തമാക്കുന്നത് ഈ അനുശീലത്തിന്റെ ആവശ്യകതയാണ്.
സാധാരണ വായനക്കാരന് നിരുപദ്രവമെന്നു തോന്നാവുന്ന ഭഗവത്ഗീതയിലെ  ആദ്യശ്ലോകം

"ധർമ്മ ക്ഷേത്രേ കുരുക്ഷേത്രേ
സമവേതാ യുയുത്സവഃ
മാമക പാണ്ഡവാശ്ചൈവ
കിമ കുർവത സഞ്ജയ "

(Tell me Sanjaya what my sons and Pandu's sons did when they gathered on the sacred field of Kurukshetra eager for battle ?)

This ancient question of the disenchanted blind man is the ritualistic prologue of the black mass of human agony"

ഇങ്ങനെയാണ് തികച്ചും സാധാരണമായ ഒരു ചോദ്യത്തെ "അയ്യപ്പ പ്പണിക്കരുടെ  "കുരുക്ഷേത്റം" എന്ന കവിതയെ വ്യാഖ്യാനിക്കുമ്പോൾ സച്ചിദാനന്ദൻ വായിച്ചെടുത്തത്.
 ആധുനികകവിതയെ സമീപിയ്ക്കേണ്ടതും  ഏതാണ്ട് ഇതേ രീതിയിലാണ്. ആധുനികത എന്നത് കാലത്തെയല്ല മറിച്ച് ചിന്താപദ്ധതികളെയാണ് സൂചിപ്പിയ്ക്കുന്നത് (temperaments )

ആധുനികതയുടെ ആരംഭം ചിത്റകലയിലായിരുന്നു.ആധുനിക ചിത്റകാരൻ ചില വരകളിലൂടെചിത്റത്തെ    ശ്റദ്ധേയമാക്കുന്നു   (particularlisation). ചിത്റത്തെ സവിശേഷമാക്കാനുള്ള ( unique ) ശ്റമമാണു  ആധുനിക ചിത്റകാരൻ നടത്തുക. അതുപോലെ തന്നെ ആധുനിക കവിയും  പരമ്പരാഗത സൌന്ദര്യസങ്കല്പങ്ങളെ വെല്ലുവിളിയ്ക്കുന്നു. വൃത്തങ്ങളുടേയും അലങ്കാരങ്ങളുടേയും സഹായത്തോടെ സൌന്ദര്യത്തിന്റെ മായികലോകം (illusion ) സൃഷ്ടിക്കാൻ ആധുനിക കവിയ്ക്ക് താല്പര്യമില്ല. ആധുനിക കവിത രൂപകങ്ങൾകൊണ്ടും പദഘടനയുടെ ഒളിച്ചുകളികൊണ്ടും മോഡസ്റ്റിയുടെ മൂടുപടമണിഞ്ഞു സത്യത്തെ സാക്ഷീകരിക്കാനല്ല ശ്റമിക്കുന്നത്  .ആധുനിക കവിത വിശ്റമവേളകളിലെ വിനോദമല്ല. അത് ഉൾകൊള്ളാൻ ശ്റമിമിക്കുന്നത്  ജീവിതം തന്നെയാണ് . വിവഭസമൃദ്ധമായ സദ്യയല്ല മറിച്ച് ആഹാരം മാത്രമാണ് അത് തരുന്നത് ( It is not a feast, but only a meal എന്നാണ് ആധുനിക കവിതയെ കുറിച്ച് Tagore പറഞ്ഞിട്ടുള്ളത്). ആധുനികകവി തനിയ്ക്കുചുറ്റും സുഹൃത്ത് വലയമല്ല ആൾത്തിരക്കാണെന്ന് മനസ്സിലാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഭാവനയുടെ മായികലോകം സൃഷ്ടിക്കുന്നില്ലെന്നു മാത്റ മല്ല  മനപ്പൂർവ്വം ത്യജിക്കപ്പെട്ട സൌന്ദര്യ സങ്കല്പങ്ങൾക്കുപകരം വാക്കുകളെ അവർ സൃഷ്ടിയ്ക്കുന്നു . സൌന്ദര്യം മൂടുപടംകൊണ്ട് ദരിദ്രമാകുന്നെന്നും മൂടുപടം അഴിച്ചുവെച്ച നഗ്നമായ സൌന്ദര്യം കൂടുതൽ സമ്പന്നമാകുന്നെന്ന് അവർ കരുതുകയും ചെയ്യുന്നു .

പി.വിശ്വനാഥന്റെ അക്ഷരത്തെറ്റുകൾ എന്ന 51 കവിതകളുടെ സമാഹാരത്തിലൂടെ കടന്നുപോകുമ്പോൾ കവിതയുടെ ആധുനിക പ്  റവണതകളെപ്പറ്റി  ചിന്തിക്കാതിരിയ്ക്കൻ സാദ്ധ്യമല്ല. കാരണം ഈ കവിതകൾ പരമ്പരാഗത ന്യായവിചാരണകൾക്ക് വഴങ്ങുന്നവയല്ല. ശുദ്ധസൌന്ദര്യം കവിതയിൽ ദർശിയ്ക്കാൻ കൊതിയ്ക്കുന്നവർക്ക് ഒരു വെല്ലുവിളിയാണ് ഈ കവിതാ സമാഹാരത്തിലെ ഒട്ടുമുക്കാൽ കവിതകളും.

ബുദ്ധിജീവി നാട്യങ്ങൾ ആകൃതിയിലോ പ്റകൃ തിയിലോ  സംഭാഷണങ്ങളിലോ ലവലേശമില്ലാതെ വിശ്വനാഥൻ വളരെ ബുദ്ധിപരമായാണ്‌ കവിതയെ സമീപിയ്ക്കുന്നത്. അതുകൊണ്ടുതന്നെ കവിയുമായി താദാത്മ്യം പ്റാപിക്കൽ സാദ്ധ്യമാകുമോ എന്നതോന്നലാണ് ആദ്യവായന നൽകുന്നത്. എത്റ ശ്റമിച്ചാലും ഉപേക്ഷിയ്ക്കുവാൻ പറ്റില്ല  എന്നതാണ്‌ അക്ഷരത്തെറ്റുകൾ എന്ന കവിതാസമാഹാരത്തിന്റെ വിജയം.

ആദ്യ കവിത അടയാളങ്ങൾ സാധാരണ വായനക്കാരൻ പത്തു തവണയെങ്കിലും വായിയ്ക്കും. ഒറ്റവായനയിൽ തന്നെ അതിലെ വാക്കുകളും ബിംബങ്ങളും വായനക്കാരനെ വിടാതെ പിൻതുടർരും. ഒരു സൂത്റവാക്യം  നിർധാരണം ചെയ്യുന്ന ഔത്സുക്യത്തോടെ വീണ്ടും വീണ്ടും വായിക്കുമ്പോൾ ദുർഗ്രഹതയുടെ പുറംതോട് അനായാസമായി പൊളിയ്ക്കാനും ഉൾഭാഗത്തെ കാവ്യസുഭഗത നുണയാനും  ശ്റദ്ധാലുവായ വായനക്കാരനു കഴിയും. വീണ്ടും വായിച്ച് അതിലെ ബിംബങ്ങളെ അടയാളപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഒരു പുതിയകവിത തന്നെ ആസ്വാദകന്റെ മനസ്സിൽ രൂപപ്പെടും. ബിംബങ്ങൾകൊണ്ട് വായനക്കാരനെ കവിയായി മാറ്റുന്ന ഒരു മാസ്മരികത എവിടെയോ കവി ഒളിപ്പിച്ചു വച്ചിട്ടുള്ളതുപോലെ. വാലിട്ടെഴുതിയ ജീവിതത്തിന്റെ വിളറിവെളുത്ത നേർരേഖകൾ പല മുഖങ്ങളിലും നിശബ്ദമായി അടയാളപ്പെടുന്നത് എവിടെയോ കാണുവാൻ സാധിയ്ക്കും

പാളങ്ങൾ എന്ന കവിത വായനക്കാരനെ ചിന്തിപ്പിയ്ക്കും, ചിരിപ്പിയ്ക്കും, വേദനിപ്പിയ്ക്കും. അപായച്ചങ്ങലകൾ അപകടത്തിൽപ്പെട്ടവനേക്കാൾ അപകടം പിടിച്ചതാണെന്നും അപായം പേറുന്ന ചങ്ങലകളാണ് പലപ്പോഴും ഒരു ട്റയിൻ യാത്റയിൽ വലിയ്ക്കേണ്ടിവരുന്നതെന്നും ഉരുക്കുപോലെ നിർജ്ജീവമായ മാനുഷിക മൂല്യങ്ങളുമായാണ് ഓരോ യാത്റക്കാരനും   യാത്റ ചെയ്യുന്നതെന്നും പാളങ്ങൾ ഓർമ്മിപ്പിയ്ക്കുന്നു .

“അടയാളങ്ങ”ളിൽ നിന്ന് “അക്ഷരത്തെറ്റുക”ളിൽ എത്തുമ്പോഴേയ്ക്കും നദിയുടെ ഒഴുക്കിനെ ഓർമ്മിപ്പിയ്ക്കുംവിധം ശാന്തതയും വിനയാന്വിതയും കൈവരിയ്ക്കുന്ന കവിയെകാണാം. നഗരജീവിത ത്തിന്റെ നിസ്സഹായതയെ "വെറുതേ പഴുത്തുവീഴുന്ന ഇലകളെ പോലെയാണ് ഓരോ നഗരജീവിയുടേയും ജീവിതം എന്ന് "നഗരജീവിത" ത്തിൽ നിരീക്ഷിയ്ക്കുന്നു .

യാതൊരുവിധ ദർശനങ്ങൾക്കും പിടികൊടുക്കാതെ, ഒരു പരിണാമ ശാസ്ത്റ ത്തിലും  വീഴാതെ ഒരു മതവിശ്വാസത്തിനും കീഴ്പ്പെടാതെ തന്റെ അസ്ഥിത്വം അന്വേഷിക്കുന്ന കവിയെയാണ് "ആത്മദർശന"ത്തിൽ കാണാൻ കഴിയുക. ആത്മദർശ ത്തിന്  ഒരനുബന്ധം എന്നപോലെ വായിക്കേണ്ട കവിതയാണ് വിശ്വാസികൾ. "ഇരുട്ടിലേക്കുള്ള യാത്രയാണ് ജീവിതം" എന്ന കണ്ടെത്തലിനു പിറകെ ബാല്യവും വാർദ്ധക്യവും ഒരു പകൽപോലെയാണെന്ന് കവി ബോദ്ധ്യപ്പെടുത്തുന്നു. വാർദ്ധക്യവും മരണവും സ്വാഭാവിക  ചാക്റിക  പരിണാമമാണെന്നംഗീകരിയ്ക്കാതെ ഭൌതികസുഖത്തിനു വേണ്ടി കഷ്ടപ്പെടുന്നവരെ കണക്കറ്റുകളിയാക്കുന്നു വിശ്വാസികൾ എന്നകവിത. പുനർജ്ജനിക്കാനാണെങ്കിലും മരണം വേണമെന്ന് കവി വാദിക്കുന്നു.

എൻഡോസൾഫാൻ ദുരന്തത്തേയും അത് പ്റയോഗിച്ചവരുടെ   നിർയുക്തിയേയും ഇരകളുടെ നിസ്സഹായാവസ്ഥയേയും
തത്വശാസ്ത്റ , അധിനിവേശ, പരിപ്റേക്ഷ്യത്തിലവതരിപ്പിക്കാനാണ് “കാസർകോട്” എന്ന കവിതയിലൂടെ കവി ശ്റമിയ്ക്കുന്നത് ."ഞൊണ്ടിഞൊണ്ടി ഇഴഞ്ഞിഴഞ്ഞ് ഒന്നും ഉരിയാടാനാവാതെ വികൃതമായ ശരീരം നോക്കി വെറുതെ വിലപിയ്ക്കുകയാണ് പകൽ”, “രാത്റിയെ   വെളിച്ചവും നിറങ്ങളും ചേർത്ത് പകർത്തി എഴുതുകയാണ് പകൽ" ഈ കാഴ്ചപ്പാടിൽ നിന്നും വ്യക്തമാണ് കാസർകോടിന്റെ നിസ്സഹായവസ്ഥ.

വാർദ്ധക്യത്തിലെ നിസ്സഹായവസ്ഥയ്ക്ക് സ്വാഭാവികത നല്കുകയാണ് സായാഹ്നസല്ലാപം. "പാലം" എന്നകവിതയിൽ അപ്റ ത്യഷ്യമാകുന്ന  സംസ്കാരസ്മൃതികളെ ഓർമ്മിപ്പിയ്ക്കുന്ന കടത്തുകടവിൽ ഓലക്കീറിനു താഴെ തൊഴിലില്ലാതെ വിഷമിയ്ക്കുന്ന ഒരു കടത്തുകാരനെ കാണാം

മരണത്തോടടുക്കുന്നവർക്ക് ആശ്വാസമാകുന്ന വരികളാണ് ജീവിതചക്രത്തിൽ. "എല്ലാ മുഖങ്ങളിലും വേദനയുടെ ചുട്ടികൾ." അവസാനകാലത്ത് നിഴൽമാത്രം കൂട്ടിനായി ഉണ്ടാവുകയുള്ളൂ എന്ന് സ്ഥാപിച്ചുറപ്പിയ്ക്കുകയാണ് ഇവിടെ. രൂക്ഷമായ പരിഹാസമാണ് ഈ കവിതയുടെ മുഖമുദ്ര .

സിംപോളിക് കവിതകളുടെ കൂട്ടത്തിൽ ഏറ്റവും ശ്റദ്ധിക്കപ്പെടേണ്ടത് ബലിമൃഗങ്ങൾ തന്നെയാണ്. അനേകം കാലുകളുള്ള പഴുതാരയെ ഈർക്കിൽ കൊണ്ട് കുത്തി പിടിയ്ക്കുന്നവർ, ഉറുമ്പുകൾ ചുമന്നു മാറ്റുന്ന പാതിജീവൻ ഈ ബിംബങ്ങളെ കൊണ്ട് നഗ്നത മറയ്ക്കാനാവാതെ ചോര ഒലിപ്പിക്കുന്ന യുദ്ധ തടവുകാരെ അവതരിപ്പിച്ച കവി അമേരിയ്ക്കൻ അധിനിവേശത്തിന്റെ കഥയാണ് പറയുന്നത് . അവരുടെ ഇരട്ടത്താപ്പാണ് അവസാന വരികളിൽ നിറയുന്നത് "അനേകം കാലുകൾ പഴുതാരകളെപോലെ പിടഞ്ഞു തളരുമ്പോൾ ശാന്തിയുടെ സന്ദേശം ചുവരുകൾക്ക് വെളിയിലേക്ക്" .

വിശ്വനാഥൻ കൈവെയ്ക്കാത്ത വിഷയങ്ങളില്ല. ആരെയും അതിശയപ്പെടുത്തുന്ന വിഷയവൈപുല്യമാണ് ഈ സമാഹാരത്തിലെ കവിതകളുടെ പ്രത്യേകത. വീണ്ടും വീണ്ടും എടുത്തു വായിച്ചു നോക്കാൻ തോന്നുന്ന കവിതകളാണവ ഓരോന്നും. കവിതകളെ പലരീതിയിലാണ് കവി സമീപിയ്ക്കുന്നത്‌ നഷ്ടസംസ്കൃതിയെപ്പറ്റി വിലപിയ്ക്കുന്നവ, ആനുകാലിക സംഭവങ്ങളോട് പ്രതികരിയ്ക്കുന്നവ, വല്ലാത്ത ആത്മവിശ്വാസം പകരുന്നവ, അനാചാരങ്ങളെയും വിശ്വാസങ്ങളെയും പരിഹസിയ്ക്കുന്നവ എന്നിങ്ങനെ പല തട്ടുകളിൽ അവയെ പ്രതിഷ്ടിയ്ക്കാൻ സാധിയ്ക്കും. ടിപ്പറിടിച്ചു ചരിഞ്ഞ ആനയിലൂടെ ആനക്കാരന്റെയും ആനയുടെയും ദൈന്യത സരളമായി വരച്ചു കാട്ടുന്നു “ആനക്കഥ”യിൽ.

“കാക്കക്കടമ്പ”യിൽ ഭരണത്തലപ്പത്തിരിയ്ക്കുന്നവർ വെറുതേ ഇരുന്നാൽ ഉണ്ടാകുന്ന അവസ്ഥയിൽ പരിസരം ശുചീകരിക്കുന്ന കാക്കപോലും അസഹ്യത കാണിയ്ക്കും എന്നു പറയുന്നു .

ആനുകാലിക സംഭവങ്ങളെ കവിതയുടെ തൃകോണ സ്പടികത്തിലൂടെ കടത്തിവിടുകയാണ് കവി. അതുകൊണ്ടുതന്നെ വായനക്കാരന് നിഴൽ രൂപങ്ങളായി നഷ്ടമാകുമായിരുന്ന രാത്രി യാത്രക്കാരന്റെ പുറംകാഴ്ചകളെയാണ്‌ ഇവിടെ കവി വർണ്ണരാജിയിൽ പ്റത്യക്ഷപ്പെടുത്തുന്നത്. രോഗാവസ്ഥയിൽ പിച്ചുംപേയും പറഞ്ഞ് മറ്റുള്ളവരുടെ ഉറക്കം കെടുത്തുന്ന ചിന്തകളായാണ് "സ്വപ്നച്ചുഴി"  അനുഭവപ്പെടുക. വളരെ നിസ്സാരമായ നാട്ടുചികിത്സാവിധികളെകൊണ്ട് സങ്കീർണ്ണമായി ചുഴിയിലേക്ക് വായനക്കാരെ കവി വലിച്ചിഴക്കുന്നു സ്വച്ഛന്ദമായി ഒഴുകിയിരുന്ന കവിതാനദി പ്രളയത്താൽ ചുഴിസൃഷ്ടിച്ച് ആസ്വാദകരെ ഭയപ്പെടുത്തുന്നു. വ്യത്യസ്തമായ വ്യാഖ്യാനങ്ങളായിരിയ്ക്കും ഈ കവിത ഓരോ വായനക്കാരനും നല്കുന്നതെന്ന കാര്യത്തിൽ സംശയമില്ല.

പുട്ടുപോലെ കവിത കുത്തിനിറക്കുന്നവരെ കവി കളിയാക്കുന്നു “കാവ്യാശംങ്ങ”ളിൽ. വിശേഷാൽ പതിപ്പുകളെന്ന പേരില്‍ പ്റത്യക്ക്ഷപ്പെടുന്ന രചനകളിലെ സാഹിത്യമില്ലായ്മയുണ്ടാക്കുന്ന അസ്വസ്ഥതയാണ് ഈ കവിതയുടെ വിഷയം. സദ്യയ്ക്കുപകരം അച്ചാറും ഉപ്പും മാത്രം എന്ന അവസ്ഥയിലേക്ക് വിശേഷാൽ പ്റതി കവിതകളെന്നു കവി വിലപിയ്ക്കുന്നു.

“ബാലക്രീഡനം” ഓർമ്മിപ്പിയ്ക്കുന്നത് നഷ്ടസംസ്കൃതിയെയാണ്. തുമ്പിയും കുഴിയാനയും വരിയ്ക്കപ്ലാവും മുറ്റവും തൊടിയും പൂമ്പാറ്റയും നഷ്ടപ്പെട്ടകുട്ടികൾ കേവലം ഒരു പാറ്റയെകണ്ട് ഭയപ്പെടുന്നു.

നടുമുറ്റം, കൃഷ്ണത്തുളസി, ചില്ലിട്ടുവെച്ച പൂർവ്വികരുടെ എണ്ണച്ഛായ ചിത്രങ്ങൾ, പിത്തളത്തൊട്ടി, തേന്മാവ്, കദളിവാഴ ഇവയെല്ലാം ചേർന്ന പഴയ കൂട്ടുകുടുംബങ്ങൾ അപ്രത്യക്ഷമായതിന്റെ ദുഃഖമാണ് ഒറ്റപ്പെടുമ്പോൾ എന്ന കവിതയുടെ വിഷയം. ഈ ദുഃഖം വരച്ചിടുമ്പോഴും    കവി പെസ്സിമിസ്റ്റാകുന്നില്ല. എപ്പോഴും ചിരിച്ചുകൊണ്ടു പനിനീർ ചെമ്പകം കവിയുടെ മനസ്സിൽ പൂക്കൾ വിരിയിക്കുന്നു .

ഇന്നത്തെ പൊങ്ങച്ച സംസ്കാരത്തെയും സ്വാർത്ഥതയേയും പരിസഹിയ്ക്കുന്നു കവി  “ഞങ്ങൾ അയൽക്കാ”രിൽ. “ഉണ്ടായിരുന്നെങ്കിൽ” എന്ന കവിത പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു സമൂഹത്തെ ചൂണ്ടിക്കാണിയ്‌ക്കുന്നു .

അനാചാരങ്ങൾക്കെതിരെയുള്ള പ്രതികരണം ആണ് “നനവ്‌” . ദൂരപ്രമാണം വായനക്കാരനെ ഭ്രമിപ്പിയ്ക്കും. കുശലം എന്ന കവിതയിൽ കുട്ടികളോട് തമാശയായി സംസാരിയ്ക്കുന്ന വിഷയങ്ങളിൽ മുതിർന്നവർ ഇടപ്പെട്ട് വിഷയത്തിന് പ്രപുതിയമാനം കണ്ടെത്തുന്ന ദുഷിച്ച സാമൂഹികരീതിയെ അപലപിക്കുന്നു.

ഈ കവിതകളിലെ ദാർശനിക അന്തർധാര ഏതെന്നു കണ്ടുപിടിയ്ക്കാൻ ശ്രമിയ്ക്കുമ്പോൾ ചിരിയും ചിന്തയും ഇടകലർത്തി കവി നമ്മെ വ്യാമോഹിപ്പിച്ച് ഒഴിഞ്ഞുമാറികൊണ്ടിരിയ്ക്കും. പറുദീസ എന്ന കവിത വായനക്കാരനു പിടിതരാതെ കളിപ്പിച്ചേക്കാം. വായമുറിഞ്ഞ് നിശബ്ദമായി ക്കിടക്കുന്നവർ കേൾക്കുന്ന കാഹളങ്ങൾ മൃത്യുവിന്റെ പറുദീസയിലെ മുരൾച്ചകളാണെന്ന് കവി കണ്ടെത്തുന്നു. നിലനില്പ്പ് അധികം വ്യാഖ്യാനങ്ങളുടെ അവശ്യമില്ലാതെതന്നെ സംവദിക്കുന്ന കവിതയാണ്. "ബാക്കി" പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ മുങ്ങിമരിയ്ക്കുന്നവരുടെ നിസ്സഹായവസ്ഥയാണ് കാണിച്ചുതരുന്നത്.

അവസാനനാളുകളിലെത്തിച്ചേരുന്ന അവാർഡുകളേയും സ്തുതി പാഠകരേയും കുറിച്ച് (മോഹൻലാൽ എന്ന സിനിമാനടനും സുകുമാർ അഴിക്കോടും തമ്മിലുണ്ടായ വാഗ്വാദവും ഏറ്റുമുട്ടലും അന്ത്യനാളിലെ കുമ്പസാരവും എല്ലാം വായനക്കാരിൽ തെളിഞ്ഞുവരും) ഓർമ്മപ്പെടുത്തുന്നു “തിരിച്ചുപോക്ക്” എന്നകവിത. ഇവിടെ കവി പക്ഷം പിടിയ്ക്കുന്നത് കാണാം. തകരപ്പാത്റങ്ങളും  ഊർജ്ജം നിറഞ്ഞവനും അവരവരുടെ സ്വത്വം വെളിപ്പെടുത്തുന്നുണ്ടല്ലോ എന്ന് കവി പരിഹസിയ്ക്കുന്നു.

വിശ്വനാഥന്റെ കവിതകളിലൂടെ സഞ്ചരിയ്ക്കുന്നവരെ സ്വാധീനിയ്ക്കുന്ന ഒരു ഘടകമാണ് നിർവ്വചനംപോലെ തോന്നിയ്ക്കുന്ന കണ്ടെത്തലുകൾ. ജീവിതത്തെ പലപ്പോഴായി നിർവ്വചിച്ചിട്ടുണ്ട് വിശ്വനാഥൻ .

"മോഷണങ്ങളുടെ ചില്ലുകൊട്ടാരമാണ് ജീവിതം" ( അടയാളങ്ങളില്ലാതെ)

"വെറുതേ പഴുത്തു വീഴുന്ന ഇലകളാണ് ജീവിതം" (നഗരജീവിതം )
"വെറുതേ ഉണങ്ങി പോകുന്ന തടികളാണ് ജീവിതം" (നഗരജീവിതം )
"ഇരുട്ടിലേക്കുള്ള യാത്രയാണ് ജീവിതം". ( വിശ്വാസികൾ )

കവി ചില പ്രവചനങ്ങൾ നടത്തുന്നുണ്ട്

"തകരപ്പാത്രങ്ങൾ കാറ്റിനൊപ്പം
കലപില ശബ്ദങ്ങളേമീട്ടു
ഊർജ്ജം നിറഞ്ഞവൻ
എപ്പോഴും
കാൽവരിയിൽ
പ്രകാശം വീഴ്ത്തും"............. ( തിരിച്ചുപോക്ക് )

ഉദയം
അസ്തമയം പോലെ
കിറുകൃത്യം            .... (നനവ് )

നഷ്ടപ്പെടുമ്പോൾ മാത്രം
തിരിച്ചറിയപ്പെടുന്നതാണ്മ് കാഴ്ച്ച .... (കാഴ്ച്ച)

ചങ്ങലക്കിടുമ്പോൾ
സ്നേഹംകാണില്ല .................... (ചങ്ങല )

മുഖമല്ലാത്തിടങ്ങളെല്ലാം
അവയവങ്ങളാണത്രെ .......    ( ഉണ്ടായിരുന്നെങ്കിൽ )

മനസ്സിൽ തങ്ങിനില്ക്കുന്ന അനേകം വരികൾകൊണ്ട് സമ്പന്നമാണീ സമാഹാരം.

"നടുമുറ്റത്ത്‌ അന്തിവെളിച്ചം കാണാതെ
കരിഞ്ഞുണങ്ങി കൃഷ്ണത്തുളസി"      ...(ഒറ്റപ്പെടുമ്പോൾ )



"നിനക്ക് സംഗീതം അറിയാമെന്നു പറഞ്ഞിട്ട്
അട്ടഹാസം മുഴക്കുന്നതെന്തിനെന്ന്...?
വേരുകൾ ഉയർത്തിയ വൃക്ഷങ്ങൾ
നിലവിളിച്ചു മറിഞ്ഞപ്പോൾ പിറുപിറുത്തു" .......(ബാക്കി)



"ഒന്നാം ക്ലാസ്സിലെ
A യും B യും

പനച്ചിക്കാട്ടിൽ
ക്യൂ നിന്നെഴുതി വണങ്ങിയ

അക്ഷരങ്ങളേക്കാൾ
എത്രയോ സിംപിൾ ".                  ..........(ഉപേക്ഷിയ്ക്കപ്പെട്ടനാവ് )


"51 അക്ഷരങ്ങളെ
26 അക്ഷരങ്ങൾ

കൂട്ടംകൂടി
സ്കൂൾബസ്സിൽപീഡിപ്പിച്ചപ്പോൾ" ..... (ഉപേക്ഷിയ്ക്കപ്പെട്ടനാവ് )

"ഇറങ്ങി കയറി
കയറിയിറങ്ങി
 പ്റഭാത പ്റദോഷങ്ങൾ
ഋതുക്കളും
കയറിയിറങ്ങുന്നു"     ........ ( യാത്ര )

അയൽക്കാരെ വിശ്വനാഥൻ വർണ്ണിയ്ക്കുന്നത് നോക്കൂ

"ഞങ്ങൾ അയൽക്കാർ
പകരം വെയ്ക്കാൻ
അതിർത്തി കല്ലുകൾ
വേലിപ്പടർപ്പിൽ വിഷമുള്ളുകൾ
ചുറ്റിനും അസൂയ കണ്ണുകൾനവ കാവ്യാനുശീലനം  അവശ്യപ്പെടുന്ന കവിതകള്‍
 M.K.Wilson

 ആധുനിക കവിത ആസ്വദിക്കപ്പെടേണ്ടത്‌ വ്യാഖ്യാനങ്ങളുടെ  തലത്തിലാണ് . അതുകൊണ്ട് ആധുനികകവിതയുടെ ആസ്വാദനത്തിന് ഒരു നവകാവ്യാനുശീലനം അത്യന്താപേക്ഷിതമാണ്. പരമ്പരാഗത കാവ്യസംസ്കാരം പിൻതുടരുന്ന ആസ്വാദകരാൽ സ്വീകരിക്കപ്പെടുന്ന രീതിയിൽ എഴുതപ്പെടുന്ന കവിതകളിൽ നിന്ന് ആധുനിക കവിതയെ വ്യത്യസ്തമാക്കുന്നത് ഈ അനുശീലത്തിന്റെ ആവശ്യകതയാണ്.
സാധാരണ വായനക്കാരന് നിരുപദ്രവമെന്നു തോന്നാവുന്ന ഭഗവത്ഗീതയിലെ  ആദ്യശ്ലോകം

"ധർമ്മ ക്ഷേത്രേ കുരുക്ഷേത്രേ
സമവേതാ യുയുത്സവഃ
മാമക പാണ്ഡവാശ്ചൈവ
കിമ കുർവത സഞ്ജയ "

(Tell me Sanjaya what my sons and Pandu's sons did when they gathered on the sacred field of Kurukshetra eager for battle ?)

This ancient question of the disenchanted blind man is the ritualistic prologue of the black mass of human agony"

ഇങ്ങനെയാണ് തികച്ചും സാധാരണമായ ഒരു ചോദ്യത്തെ "അയ്യപ്പ പ്പണിക്കരുടെ  "കുരുക്ഷേത്റം" എന്ന കവിതയെ വ്യാഖ്യാനിക്കുമ്പോൾ സച്ചിദാനന്ദൻ വായിച്ചെടുത്തത്.
 ആധുനികകവിതയെ സമീപിയ്ക്കേണ്ടതും  ഏതാണ്ട് ഇതേ രീതിയിലാണ്. ആധുനികത എന്നത് കാലത്തെയല്ല മറിച്ച് ചിന്താപദ്ധതികളെയാണ് സൂചിപ്പിയ്ക്കുന്നത് (temperaments )

ആധുനികതയുടെ ആരംഭം ചിത്റകലയിലായിരുന്നു.ആധുനിക ചിത്റകാരൻ ചില വരകളിലൂടെചിത്റത്തെ    ശ്റദ്ധേയമാക്കുന്നു   (particularlisation). ചിത്റത്തെ സവിശേഷമാക്കാനുള്ള ( unique ) ശ്റമമാണു  ആധുനിക ചിത്റകാരൻ നടത്തുക. അതുപോലെ തന്നെ ആധുനിക കവിയും  പരമ്പരാഗത സൌന്ദര്യസങ്കല്പങ്ങളെ വെല്ലുവിളിയ്ക്കുന്നു. വൃത്തങ്ങളുടേയും അലങ്കാരങ്ങളുടേയും സഹായത്തോടെ സൌന്ദര്യത്തിന്റെ മായികലോകം (illusion ) സൃഷ്ടിക്കാൻ ആധുനിക കവിയ്ക്ക് താല്പര്യമില്ല. ആധുനിക കവിത രൂപകങ്ങൾകൊണ്ടും പദഘടനയുടെ ഒളിച്ചുകളികൊണ്ടും മോഡസ്റ്റിയുടെ മൂടുപടമണിഞ്ഞു സത്യത്തെ സാക്ഷീകരിക്കാനല്ല ശ്റമിക്കുന്നത്  .ആധുനിക കവിത വിശ്റമവേളകളിലെ വിനോദമല്ല. അത് ഉൾകൊള്ളാൻ ശ്റമിമിക്കുന്നത്  ജീവിതം തന്നെയാണ് . വിവഭസമൃദ്ധമായ സദ്യയല്ല മറിച്ച് ആഹാരം മാത്രമാണ് അത് തരുന്നത് ( It is not a feast, but only a meal എന്നാണ് ആധുനിക കവിതയെ കുറിച്ച് Tagore പറഞ്ഞിട്ടുള്ളത്). ആധുനികകവി തനിയ്ക്കുചുറ്റും സുഹൃത്ത് വലയമല്ല ആൾത്തിരക്കാണെന്ന് മനസ്സിലാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഭാവനയുടെ മായികലോകം സൃഷ്ടിക്കുന്നില്ലെന്നു മാത്റ മല്ല  മനപ്പൂർവ്വം ത്യജിക്കപ്പെട്ട സൌന്ദര്യ സങ്കല്പങ്ങൾക്കുപകരം വാക്കുകളെ അവർ സൃഷ്ടിയ്ക്കുന്നു . സൌന്ദര്യം മൂടുപടംകൊണ്ട് ദരിദ്രമാകുന്നെന്നും മൂടുപടം അഴിച്ചുവെച്ച നഗ്നമായ സൌന്ദര്യം കൂടുതൽ സമ്പന്നമാകുന്നെന്ന് അവർ കരുതുകയും ചെയ്യുന്നു .

പി.വിശ്വനാഥന്റെ അക്ഷരത്തെറ്റുകൾ എന്ന 51 കവിതകളുടെ സമാഹാരത്തിലൂടെ കടന്നുപോകുമ്പോൾ കവിതയുടെ ആധുനിക പ്  റവണതകളെപ്പറ്റി  ചിന്തിക്കാതിരിയ്ക്കൻ സാദ്ധ്യമല്ല. കാരണം ഈ കവിതകൾ പരമ്പരാഗത ന്യായവിചാരണകൾക്ക് വഴങ്ങുന്നവയല്ല. ശുദ്ധസൌന്ദര്യം കവിതയിൽ ദർശിയ്ക്കാൻ കൊതിയ്ക്കുന്നവർക്ക് ഒരു വെല്ലുവിളിയാണ് ഈ കവിതാ സമാഹാരത്തിലെ ഒട്ടുമുക്കാൽ കവിതകളും.

ബുദ്ധിജീവി നാട്യങ്ങൾ ആകൃതിയിലോ പ്റകൃ തിയിലോ  സംഭാഷണങ്ങളിലോ ലവലേശമില്ലാതെ വിശ്വനാഥൻ വളരെ ബുദ്ധിപരമായാണ്‌ കവിതയെ സമീപിയ്ക്കുന്നത്. അതുകൊണ്ടുതന്നെ കവിയുമായി താദാത്മ്യം പ്റാപിക്കൽ സാദ്ധ്യമാകുമോ എന്നതോന്നലാണ് ആദ്യവായന നൽകുന്നത്. എത്റ ശ്റമിച്ചാലും ഉപേക്ഷിയ്ക്കുവാൻ പറ്റില്ല  എന്നതാണ്‌ അക്ഷരത്തെറ്റുകൾ എന്ന കവിതാസമാഹാരത്തിന്റെ വിജയം.

ആദ്യ കവിത അടയാളങ്ങൾ സാധാരണ വായനക്കാരൻ പത്തു തവണയെങ്കിലും വായിയ്ക്കും. ഒറ്റവായനയിൽ തന്നെ അതിലെ വാക്കുകളും ബിംബങ്ങളും വായനക്കാരനെ വിടാതെ പിൻതുടർരും. ഒരു സൂത്റവാക്യം  നിർധാരണം ചെയ്യുന്ന ഔത്സുക്യത്തോടെ വീണ്ടും വീണ്ടും വായിക്കുമ്പോൾ ദുർഗ്രഹതയുടെ പുറംതോട് അനായാസമായി പൊളിയ്ക്കാനും ഉൾഭാഗത്തെ കാവ്യസുഭഗത നുണയാനും  ശ്റദ്ധാലുവായ വായനക്കാരനു കഴിയും. വീണ്ടും വായിച്ച് അതിലെ ബിംബങ്ങളെ അടയാളപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഒരു പുതിയകവിത തന്നെ ആസ്വാദകന്റെ മനസ്സിൽ രൂപപ്പെടും. ബിംബങ്ങൾകൊണ്ട് വായനക്കാരനെ കവിയായി മാറ്റുന്ന ഒരു മാസ്മരികത എവിടെയോ കവി ഒളിപ്പിച്ചു വച്ചിട്ടുള്ളതുപോലെ. വാലിട്ടെഴുതിയ ജീവിതത്തിന്റെ വിളറിവെളുത്ത നേർരേഖകൾ പല മുഖങ്ങളിലും നിശബ്ദമായി അടയാളപ്പെടുന്നത് എവിടെയോ കാണുവാൻ സാധിയ്ക്കും

പാളങ്ങൾ എന്ന കവിത വായനക്കാരനെ ചിന്തിപ്പിയ്ക്കും, ചിരിപ്പിയ്ക്കും, വേദനിപ്പിയ്ക്കും. അപായച്ചങ്ങലകൾ അപകടത്തിൽപ്പെട്ടവനേക്കാൾ അപകടം പിടിച്ചതാണെന്നും അപായം പേറുന്ന ചങ്ങലകളാണ് പലപ്പോഴും ഒരു ട്റയിൻ യാത്റയിൽ വലിയ്ക്കേണ്ടിവരുന്നതെന്നും ഉരുക്കുപോലെ നിർജ്ജീവമായ മാനുഷിക മൂല്യങ്ങളുമായാണ് ഓരോ യാത്റക്കാരനും   യാത്റ ചെയ്യുന്നതെന്നും പാളങ്ങൾ ഓർമ്മിപ്പിയ്ക്കുന്നു .

“അടയാളങ്ങ”ളിൽ നിന്ന് “അക്ഷരത്തെറ്റുക”ളിൽ എത്തുമ്പോഴേയ്ക്കും നദിയുടെ ഒഴുക്കിനെ ഓർമ്മിപ്പിയ്ക്കുംവിധം ശാന്തതയും വിനയാന്വിതയും കൈവരിയ്ക്കുന്ന കവിയെകാണാം. നഗരജീവിത ത്തിന്റെ നിസ്സഹായതയെ "വെറുതേ പഴുത്തുവീഴുന്ന ഇലകളെ പോലെയാണ് ഓരോ നഗരജീവിയുടേയും ജീവിതം എന്ന് "നഗരജീവിത" ത്തിൽ നിരീക്ഷിയ്ക്കുന്നു .

യാതൊരുവിധ ദർശനങ്ങൾക്കും പിടികൊടുക്കാതെ, ഒരു പരിണാമ ശാസ്ത്റ ത്തിലും  വീഴാതെ ഒരു മതവിശ്വാസത്തിനും കീഴ്പ്പെടാതെ തന്റെ അസ്ഥിത്വം അന്വേഷിക്കുന്ന കവിയെയാണ് "ആത്മദർശന"ത്തിൽ കാണാൻ കഴിയുക. ആത്മദർശ ത്തിന്  ഒരനുബന്ധം എന്നപോലെ വായിക്കേണ്ട കവിതയാണ് വിശ്വാസികൾ. "ഇരുട്ടിലേക്കുള്ള യാത്രയാണ് ജീവിതം" എന്ന കണ്ടെത്തലിനു പിറകെ ബാല്യവും വാർദ്ധക്യവും ഒരു പകൽപോലെയാണെന്ന് കവി ബോദ്ധ്യപ്പെടുത്തുന്നു. വാർദ്ധക്യവും മരണവും സ്വാഭാവിക  ചാക്റിക  പരിണാമമാണെന്നംഗീകരിയ്ക്കാതെ ഭൌതികസുഖത്തിനു വേണ്ടി കഷ്ടപ്പെടുന്നവരെ കണക്കറ്റുകളിയാക്കുന്നു വിശ്വാസികൾ എന്നകവിത. പുനർജ്ജനിക്കാനാണെങ്കിലും മരണം വേണമെന്ന് കവി വാദിക്കുന്നു.

എൻഡോസൾഫാൻ ദുരന്തത്തേയും അത് പ്റയോഗിച്ചവരുടെ   നിർയുക്തിയേയും ഇരകളുടെ നിസ്സഹായാവസ്ഥയേയും
തത്വശാസ്ത്റ , അധിനിവേശ, പരിപ്റേക്ഷ്യത്തിലവതരിപ്പിക്കാനാണ് “കാസർകോട്” എന്ന കവിതയിലൂടെ കവി ശ്റമിയ്ക്കുന്നത് ."ഞൊണ്ടിഞൊണ്ടി ഇഴഞ്ഞിഴഞ്ഞ് ഒന്നും ഉരിയാടാനാവാതെ വികൃതമായ ശരീരം നോക്കി വെറുതെ വിലപിയ്ക്കുകയാണ് പകൽ”, “രാത്റിയെ   വെളിച്ചവും നിറങ്ങളും ചേർത്ത് പകർത്തി എഴുതുകയാണ് പകൽ" ഈ കാഴ്ചപ്പാടിൽ നിന്നും വ്യക്തമാണ് കാസർകോടിന്റെ നിസ്സഹായവസ്ഥ.

വാർദ്ധക്യത്തിലെ നിസ്സഹായവസ്ഥയ്ക്ക് സ്വാഭാവികത നല്കുകയാണ് സായാഹ്നസല്ലാപം. "പാലം" എന്നകവിതയിൽ അപ്റ ത്യഷ്യമാകുന്ന  സംസ്കാരസ്മൃതികളെ ഓർമ്മിപ്പിയ്ക്കുന്ന കടത്തുകടവിൽ ഓലക്കീറിനു താഴെ തൊഴിലില്ലാതെ വിഷമിയ്ക്കുന്ന ഒരു കടത്തുകാരനെ കാണാം

മരണത്തോടടുക്കുന്നവർക്ക് ആശ്വാസമാകുന്ന വരികളാണ് ജീവിതചക്രത്തിൽ. "എല്ലാ മുഖങ്ങളിലും വേദനയുടെ ചുട്ടികൾ." അവസാനകാലത്ത് നിഴൽമാത്രം കൂട്ടിനായി ഉണ്ടാവുകയുള്ളൂ എന്ന് സ്ഥാപിച്ചുറപ്പിയ്ക്കുകയാണ് ഇവിടെ. രൂക്ഷമായ പരിഹാസമാണ് ഈ കവിതയുടെ മുഖമുദ്ര .

സിംപോളിക് കവിതകളുടെ കൂട്ടത്തിൽ ഏറ്റവും ശ്റദ്ധിക്കപ്പെടേണ്ടത് ബലിമൃഗങ്ങൾ തന്നെയാണ്. അനേകം കാലുകളുള്ള പഴുതാരയെ ഈർക്കിൽ കൊണ്ട് കുത്തി പിടിയ്ക്കുന്നവർ, ഉറുമ്പുകൾ ചുമന്നു മാറ്റുന്ന പാതിജീവൻ ഈ ബിംബങ്ങളെ കൊണ്ട് നഗ്നത മറയ്ക്കാനാവാതെ ചോര ഒലിപ്പിക്കുന്ന യുദ്ധ തടവുകാരെ അവതരിപ്പിച്ച കവി അമേരിയ്ക്കൻ അധിനിവേശത്തിന്റെ കഥയാണ് പറയുന്നത് . അവരുടെ ഇരട്ടത്താപ്പാണ് അവസാന വരികളിൽ നിറയുന്നത് "അനേകം കാലുകൾ പഴുതാരകളെപോലെ പിടഞ്ഞു തളരുമ്പോൾ ശാന്തിയുടെ സന്ദേശം ചുവരുകൾക്ക് വെളിയിലേക്ക്" .

വിശ്വനാഥൻ കൈവെയ്ക്കാത്ത വിഷയങ്ങളില്ല. ആരെയും അതിശയപ്പെടുത്തുന്ന വിഷയവൈപുല്യമാണ് ഈ സമാഹാരത്തിലെ കവിതകളുടെ പ്രത്യേകത. വീണ്ടും വീണ്ടും എടുത്തു വായിച്ചു നോക്കാൻ തോന്നുന്ന കവിതകളാണവ ഓരോന്നും. കവിതകളെ പലരീതിയിലാണ് കവി സമീപിയ്ക്കുന്നത്‌ നഷ്ടസംസ്കൃതിയെപ്പറ്റി വിലപിയ്ക്കുന്നവ, ആനുകാലിക സംഭവങ്ങളോട് പ്രതികരിയ്ക്കുന്നവ, വല്ലാത്ത ആത്മവിശ്വാസം പകരുന്നവ, അനാചാരങ്ങളെയും വിശ്വാസങ്ങളെയും പരിഹസിയ്ക്കുന്നവ എന്നിങ്ങനെ പല തട്ടുകളിൽ അവയെ പ്രതിഷ്ടിയ്ക്കാൻ സാധിയ്ക്കും. ടിപ്പറിടിച്ചു ചരിഞ്ഞ ആനയിലൂടെ ആനക്കാരന്റെയും ആനയുടെയും ദൈന്യത സരളമായി വരച്ചു കാട്ടുന്നു “ആനക്കഥ”യിൽ.

“കാക്കക്കടമ്പ”യിൽ ഭരണത്തലപ്പത്തിരിയ്ക്കുന്നവർ വെറുതേ ഇരുന്നാൽ ഉണ്ടാകുന്ന അവസ്ഥയിൽ പരിസരം ശുചീകരിക്കുന്ന കാക്കപോലും അസഹ്യത കാണിയ്ക്കും എന്നു പറയുന്നു .

ആനുകാലിക സംഭവങ്ങളെ കവിതയുടെ തൃകോണ സ്പടികത്തിലൂടെ കടത്തിവിടുകയാണ് കവി. അതുകൊണ്ടുതന്നെ വായനക്കാരന് നിഴൽ രൂപങ്ങളായി നഷ്ടമാകുമായിരുന്ന രാത്രി യാത്രക്കാരന്റെ പുറംകാഴ്ചകളെയാണ്‌ ഇവിടെ കവി വർണ്ണരാജിയിൽ പ്റത്യക്ഷപ്പെടുത്തുന്നത്. രോഗാവസ്ഥയിൽ പിച്ചുംപേയും പറഞ്ഞ് മറ്റുള്ളവരുടെ ഉറക്കം കെടുത്തുന്ന ചിന്തകളായാണ് "സ്വപ്നച്ചുഴി"  അനുഭവപ്പെടുക. വളരെ നിസ്സാരമായ നാട്ടുചികിത്സാവിധികളെകൊണ്ട് സങ്കീർണ്ണമായി ചുഴിയിലേക്ക് വായനക്കാരെ കവി വലിച്ചിഴക്കുന്നു സ്വച്ഛന്ദമായി ഒഴുകിയിരുന്ന കവിതാനദി പ്രളയത്താൽ ചുഴിസൃഷ്ടിച്ച് ആസ്വാദകരെ ഭയപ്പെടുത്തുന്നു. വ്യത്യസ്തമായ വ്യാഖ്യാനങ്ങളായിരിയ്ക്കും ഈ കവിത ഓരോ വായനക്കാരനും നല്കുന്നതെന്ന കാര്യത്തിൽ സംശയമില്ല.

പുട്ടുപോലെ കവിത കുത്തിനിറക്കുന്നവരെ കവി കളിയാക്കുന്നു “കാവ്യാശംങ്ങ”ളിൽ. വിശേഷാൽ പതിപ്പുകളെന്ന പേരില്‍ പ്റത്യക്ക്ഷപ്പെടുന്ന രചനകളിലെ സാഹിത്യമില്ലായ്മയുണ്ടാക്കുന്ന അസ്വസ്ഥതയാണ് ഈ കവിതയുടെ വിഷയം. സദ്യയ്ക്കുപകരം അച്ചാറും ഉപ്പും മാത്രം എന്ന അവസ്ഥയിലേക്ക് വിശേഷാൽ പ്റതി കവിതകളെന്നു കവി വിലപിയ്ക്കുന്നു.

“ബാലക്രീഡനം” ഓർമ്മിപ്പിയ്ക്കുന്നത് നഷ്ടസംസ്കൃതിയെയാണ്. തുമ്പിയും കുഴിയാനയും വരിയ്ക്കപ്ലാവും മുറ്റവും തൊടിയും പൂമ്പാറ്റയും നഷ്ടപ്പെട്ടകുട്ടികൾ കേവലം ഒരു പാറ്റയെകണ്ട് ഭയപ്പെടുന്നു.

നടുമുറ്റം, കൃഷ്ണത്തുളസി, ചില്ലിട്ടുവെച്ച പൂർവ്വികരുടെ എണ്ണച്ഛായ ചിത്രങ്ങൾ, പിത്തളത്തൊട്ടി, തേന്മാവ്, കദളിവാഴ ഇവയെല്ലാം ചേർന്ന പഴയ കൂട്ടുകുടുംബങ്ങൾ അപ്രത്യക്ഷമായതിന്റെ ദുഃഖമാണ് ഒറ്റപ്പെടുമ്പോൾ എന്ന കവിതയുടെ വിഷയം. ഈ ദുഃഖം വരച്ചിടുമ്പോഴും    കവി പെസ്സിമിസ്റ്റാകുന്നില്ല. എപ്പോഴും ചിരിച്ചുകൊണ്ടു പനിനീർ ചെമ്പകം കവിയുടെ മനസ്സിൽ പൂക്കൾ വിരിയിക്കുന്നു .

ഇന്നത്തെ പൊങ്ങച്ച സംസ്കാരത്തെയും സ്വാർത്ഥതയേയും പരിസഹിയ്ക്കുന്നു കവി  “ഞങ്ങൾ അയൽക്കാ”രിൽ. “ഉണ്ടായിരുന്നെങ്കിൽ” എന്ന കവിത പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു സമൂഹത്തെ ചൂണ്ടിക്കാണിയ്‌ക്കുന്നു .

അനാചാരങ്ങൾക്കെതിരെയുള്ള പ്രതികരണം ആണ് “നനവ്‌” . ദൂരപ്രമാണം വായനക്കാരനെ ഭ്രമിപ്പിയ്ക്കും. കുശലം എന്ന കവിതയിൽ കുട്ടികളോട് തമാശയായി സംസാരിയ്ക്കുന്ന വിഷയങ്ങളിൽ മുതിർന്നവർ ഇടപ്പെട്ട് വിഷയത്തിന് പ്രപുതിയമാനം കണ്ടെത്തുന്ന ദുഷിച്ച സാമൂഹികരീതിയെ അപലപിക്കുന്നു.

ഈ കവിതകളിലെ ദാർശനിക അന്തർധാര ഏതെന്നു കണ്ടുപിടിയ്ക്കാൻ ശ്രമിയ്ക്കുമ്പോൾ ചിരിയും ചിന്തയും ഇടകലർത്തി കവി നമ്മെ വ്യാമോഹിപ്പിച്ച് ഒഴിഞ്ഞുമാറികൊണ്ടിരിയ്ക്കും. പറുദീസ എന്ന കവിത വായനക്കാരനു പിടിതരാതെ കളിപ്പിച്ചേക്കാം. വായമുറിഞ്ഞ് നിശബ്ദമായി ക്കിടക്കുന്നവർ കേൾക്കുന്ന കാഹളങ്ങൾ മൃത്യുവിന്റെ പറുദീസയിലെ മുരൾച്ചകളാണെന്ന് കവി കണ്ടെത്തുന്നു. നിലനില്പ്പ് അധികം വ്യാഖ്യാനങ്ങളുടെ അവശ്യമില്ലാതെതന്നെ സംവദിക്കുന്ന കവിതയാണ്. "ബാക്കി" പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ മുങ്ങിമരിയ്ക്കുന്നവരുടെ നിസ്സഹായവസ്ഥയാണ് കാണിച്ചുതരുന്നത്.

അവസാനനാളുകളിലെത്തിച്ചേരുന്ന അവാർഡുകളേയും സ്തുതി പാഠകരേയും കുറിച്ച് (മോഹൻലാൽ എന്ന സിനിമാനടനും സുകുമാർ അഴിക്കോടും തമ്മിലുണ്ടായ വാഗ്വാദവും ഏറ്റുമുട്ടലും അന്ത്യനാളിലെ കുമ്പസാരവും എല്ലാം വായനക്കാരിൽ തെളിഞ്ഞുവരും) ഓർമ്മപ്പെടുത്തുന്നു “തിരിച്ചുപോക്ക്” എന്നകവിത. ഇവിടെ കവി പക്ഷം പിടിയ്ക്കുന്നത് കാണാം. തകരപ്പാത്റങ്ങളും  ഊർജ്ജം നിറഞ്ഞവനും അവരവരുടെ സ്വത്വം വെളിപ്പെടുത്തുന്നുണ്ടല്ലോ എന്ന് കവി പരിഹസിയ്ക്കുന്നു.

വിശ്വനാഥന്റെ കവിതകളിലൂടെ സഞ്ചരിയ്ക്കുന്നവരെ സ്വാധീനിയ്ക്കുന്ന ഒരു ഘടകമാണ് നിർവ്വചനംപോലെ തോന്നിയ്ക്കുന്ന കണ്ടെത്തലുകൾ. ജീവിതത്തെ പലപ്പോഴായി നിർവ്വചിച്ചിട്ടുണ്ട് വിശ്വനാഥൻ .

"മോഷണങ്ങളുടെ ചില്ലുകൊട്ടാരമാണ് ജീവിതം" ( അടയാളങ്ങളില്ലാതെ)

"വെറുതേ പഴുത്തു വീഴുന്ന ഇലകളാണ് ജീവിതം" (നഗരജീവിതം )
"വെറുതേ ഉണങ്ങി പോകുന്ന തടികളാണ് ജീവിതം" (നഗരജീവിതം )
"ഇരുട്ടിലേക്കുള്ള യാത്രയാണ് ജീവിതം". ( വിശ്വാസികൾ )

കവി ചില പ്രവചനങ്ങൾ നടത്തുന്നുണ്ട്

"തകരപ്പാത്രങ്ങൾ കാറ്റിനൊപ്പം
കലപില ശബ്ദങ്ങളേമീട്ടു
ഊർജ്ജം നിറഞ്ഞവൻ
എപ്പോഴും
കാൽവരിയിൽ
പ്രകാശം വീഴ്ത്തും"............. ( തിരിച്ചുപോക്ക് )

ഉദയം
അസ്തമയം പോലെ
കിറുകൃത്യം            .... (നനവ് )

നഷ്ടപ്പെടുമ്പോൾ മാത്രം
തിരിച്ചറിയപ്പെടുന്നതാണ്മ് കാഴ്ച്ച .... (കാഴ്ച്ച)

ചങ്ങലക്കിടുമ്പോൾ
സ്നേഹംകാണില്ല .................... (ചങ്ങല )

മുഖമല്ലാത്തിടങ്ങളെല്ലാം
അവയവങ്ങളാണത്രെ .......    ( ഉണ്ടായിരുന്നെങ്കിൽ )

മനസ്സിൽ തങ്ങിനില്ക്കുന്ന അനേകം വരികൾകൊണ്ട് സമ്പന്നമാണീ സമാഹാരം.

"നടുമുറ്റത്ത്‌ അന്തിവെളിച്ചം കാണാതെ
കരിഞ്ഞുണങ്ങി കൃഷ്ണത്തുളസി"      ...(ഒറ്റപ്പെടുമ്പോൾ )



"നിനക്ക് സംഗീതം അറിയാമെന്നു പറഞ്ഞിട്ട്
അട്ടഹാസം മുഴക്കുന്നതെന്തിനെന്ന്...?
വേരുകൾ ഉയർത്തിയ വൃക്ഷങ്ങൾ
നിലവിളിച്ചു മറിഞ്ഞപ്പോൾ പിറുപിറുത്തു" .......(ബാക്കി)



"ഒന്നാം ക്ലാസ്സിലെ
A യും B യും

പനച്ചിക്കാട്ടിൽ
ക്യൂ നിന്നെഴുതി വണങ്ങിയ

അക്ഷരങ്ങളേക്കാൾ
എത്രയോ സിംപിൾ ".                  ..........(ഉപേക്ഷിയ്ക്കപ്പെട്ടനാവ് )


"51 അക്ഷരങ്ങളെ
26 അക്ഷരങ്ങൾ

കൂട്ടംകൂടി
സ്കൂൾബസ്സിൽപീഡിപ്പിച്ചപ്പോൾ" ..... (ഉപേക്ഷിയ്ക്കപ്പെട്ടനാവ് )

"ഇറങ്ങി കയറി
കയറിയിറങ്ങി
 പ്റഭാത പ്റദോഷങ്ങൾ
ഋതുക്കളും
കയറിയിറങ്ങുന്നു"     ........ ( യാത്ര )

അയൽക്കാരെ വിശ്വനാഥൻ വർണ്ണിയ്ക്കുന്നത് നോക്കൂ

"ഞങ്ങൾ അയൽക്കാർ
പകരം വെയ്ക്കാൻ
അതിർത്തി കല്ലുകൾ
വേലിപ്പടർപ്പിൽ വിഷമുള്ളുകൾ
ചുറ്റിനും അസൂയ കണ്ണുകൾ
ഇടവിട്ടിടവിട്ട് കലഹം
ചിരിയ്ക്കുമ്പോൾ മറ്റാർക്കോ എതിരേ
ഒന്നിച്ചൊരൊളിയമ്പ് ".          .......  ( ഞങ്ങൾ അയൽക്കാർ )

ചില നിരീക്ഷണങ്ങൾ ശ്റദ്ധിയ്ക്കു

"കണ്ണാടിച്ചില്ലുകളിൽ
പൊടിപടലങ്ങൾ
പുസ്തകം വായിയ്ക്കുന്നു"    .... ( നനവ്‌ )

മാർക്സിസ്റ്റു തത്വശാസ്ത്റ  ഗ്രന്ഥങ്ങളെനോക്കി ചിതലുകളുടെ ആത്മഗതം 'ഇനി ഇത് നമ്മൾതന്നെ തിന്നുതീർക്കണം'-- O.V .വിജയന്റെ പ്രസിദ്ധമായ കാർട്ടൂണിനെ ഓർമ്മിപ്പിയ്ക്കുന്നു വിശ്വനാഥന്റെ ഈ നിരീക്ഷണം.

മിത്തുകൾ ഉപയോഗിക്കുമ്പോഴും വിശ്വനാഥൻ തന്റെ വ്യക്തിത്വം കാത്തു സൂക്ഷിയ്ക്കുന്നുണ്ട്. "യക്ഷി" എന്ന കവിത അതിനുദാഹരണമാണ്.

"വെറുതേ കവിതയും പാടി
കൈയ്യുംവീശി വരുന്നവരെ കണ്ടാൽ
ഉറപ്പായും ചുണ്ണാമ്പുകിട്ടും
പിന്നെ വെളുക്കുവോളം
ചിരിയും കളിയും മുറുക്കലുമാണ് "

"പാലപ്പൂമണത്തിൽ
എത്ര പനയോലകളിലാ
കവിത വിരിഞ്ഞത്
എല്ലാം നിലാവിൽ പൂത്ത
പുഞ്ചിരികൾ"                      ........( യക്ഷി )

വിശ്വനാഥന്റെ കവിത പല മാനങ്ങൾ തീർക്കുന്നു. നിറപ്പകർച്ചകൾ എന്ന കവിതയിൽ എല്ലാ നിറങ്ങളുടേയും ഉപയോഗം പറഞ്ഞിട്ട് പകലിന്റെ നിറമാണ് തിരിച്ചറിയാതെ പോകുന്നത് എന്ന് കവി വിലപിയ്ക്കുന്നു .

"കുന്നുകൂടി
കുഴിച്ചുമൂടപ്പെട്ടവരാണ്
ചിരിച്ചു കൂട്ടംകൂടികിടന്ന
തലയോടുകൾ"     ... (കുഴിച്ചുമൂടപ്പെട്ടവർ )

എന്തിനാണ് തലയോടുകൾ ചിരിക്കുന്നതെന്നറിയാൻ ആരും ഈ കവിത വായിച്ചു പോകും.

വെളിച്ചത്തോട് കവി ചോദിയ്ക്കുന്നു
"ജലത്തിൽ നീ ഉറങ്ങി കിടക്കുകയാണോ
മഴയിൽ നീ മയങ്ങി രസിക്കുകയാണോ".... ( വെളിച്ചം )

കവി ഇരുട്ടിനെ കാണുന്നത്
"ചില കൌശലങ്ങൾ ഇടയ്ക്കിടയ്ക്ക്
വില പേശുന്നത് ഇരുട്ടിനോടാണ് " .... ( വെളിച്ചം )

വെളിച്ചം  മനുഷ്യർക്ക് മാത്രം അടിമപ്പെടുന്നു  എന്നും  ആപത്തിൽമാത്രം വെളിച്ചം അന്വേഷിക്കുന്നു എന്നും ഈ കവിത   ഓർമ്മപ്പെടുത്തുന്നു.


ചില ആഹ്വാനങ്ങൾ കവിനടത്തുന്നുണ്ട്


"ഉറക്കെ കൂവിയാൽ , ഒന്നിച്ചു കൂടിയാൽ
ഒരു പുഴപോലും ഒഴുകില്ല
അണക്കെട്ടിൽ തടഞ്ഞു നില്ക്കുന്ന
വെള്ളം പുഴയുടെ കണ്ണുനീർ"          ........(സ്വപ്നമുനമ്പ് )


അപൂർവ്വ സുന്ദരമായ ചില പ്രകൃതിക്കാഴ്ചകൾ കാണൂ


"മിന്നാമിന്നിന്റെ വെളിച്ചത്തിൽ
ഭൂമിയിലേക്ക് കൈനീട്ടുന്ന
മാലാഖമാർ
നിലാകുളി കഴിഞ്ഞ് ഇലകൾ
തോർത്തുന്ന മരചില്ലകൾ
കൂവി കൂവി തൊണ്ടപിളർന്ന
വാനമ്പാടി
കാറ്റെടുത്തതിന്റെ ബാക്കി
തുള്ളി തുള്ളിയായ് തൂകുന്ന
ചാറ്റൽ മഴ                  .................... ( ആർട്ട്‌ ഗാലറി )

അനുവാചകരുടെ ധീഷണയെ വല്ലാതെ ഉലയ്ക്കുന്നവയാണ് വിശ്വനാഥന്റെ സൂചകങ്ങൾ. "അമ്പത്തിയൊന്നാമത്തേത്" എന്ന കവിതയിലെ "അമ്പത്തിയൊന്ന്" അത്തരം ഒരു സൂചകമാണ്. അമ്പത്തിഒന്നാമത്തെ അക്ഷരം "ക്ഷ" അന്വേഷിക്കുന്ന കവി വേഗത്തിൽ ഒരു വഴികണക്ക് തീർക്കുന്നു. അമ്പത്തൊന്നുവെട്ടാൽതീർത്ത രാഷ്ട്രീയപകയുമാകാം ഇവിടെ ദ്യോതിപ്പിയ്ക്കുന്നത്. അവസാനത്തെ കണക്കു തീർക്കലിൽ ഒരു പക്ഷവും പിടിയ്ക്കാതെ കവി കൌശലപൂർവ്വം രക്ഷപ്പെടുന്നുണ്ട്. ഇതുപോലെ വായനക്കാരന്റെ ധീഷണതയെ വല്ലാതെ ഉത്തേജിപ്പിയ്ക്കുന്ന ശ്ലഥബിംബങ്ങൾ വരച്ചിടാൻ കവി സമർത്ഥനാണ്. എന്നാൽ സാംബ്റദായിക രീതിയിൽ എഴുതിയ ഒരു കവിതയെകൂടി പരാമർശിക്കാതെ പോകുന്നത് അനൗചിത്യമായിരിക്കും .

"മുത്തശ്ശി" എന്ന കവിത ഏതുതരം കാവ്യാഭിരുചിയുള്ളവരേയും തൃപ്തി പ്പെടുത്താൻ പോന്നതാണ്.

"പ്ലാവില പശുവും
വെള്ളയ്ക്കാവണ്ടിയും
കടലാസ്സു തോണിയും
തെങ്ങോല പ്പാമ്പും പന്തും
പാളവിശറിയും വീശി
വിളിയ്ക്കുന്നു കളിയ്ക്കാൻ മുത്തശ്ശി" .....    ( മുത്തശ്ശി )

ആരിലും ഗൃഹാതുരത്വം നിരക്കുന്ന ഇത്തരം മനോഹരചിത്രങ്ങളെ കൊണ്ട് സമ്പന്നമാണീകവിത.

"ശ്വാസം നിലച്ചെന്നൊരു വാർത്ത‍കേട്ട്
ഏറെ പണിപ്പെട്ടു ഞാനെത്തവേ
പൈകടിച്ചുണങ്ങിയ ചെറുതെങ്ങും
തടയൊടിഞ്ഞു മറിഞ്ഞ വാഴയും
ആർത്തിയോടെ വളർന്ന മാറാമ്പും
കൂട്ടമായ്‌ കിളിർത്ത നവധാന്യങ്ങളും
കൂട്ടി നിശ്ശബദം മൂടിപ്പുതച്ചുറങ്ങുന്നു
തെക്കേ പറമ്പിലൊറ്റയ്ക്കെന്നെയും കാത്ത്
മുത്തശ്ശി "    .....          ...........(മുത്തശ്ശി)

പരമ്പരാഗത കാവ്യസരണിയും കവിയ്ക്ക് അന്യമല്ലെന്നു തോന്നിപ്പിയ്ക്കുന്ന കവിതയാണ് "പ്റണയമന്ത്റങ്ങൾ". ഒരു ചങ്ങമ്പുഴ ശീല് ആവാഹിയ്ക്കാൻ കവി ഇതിൽ ശ്റമിക്കുന്നുണ്ട് . എങ്കിലും കവിയുടെ വഴി അതല്ല,  എന്ന് മറ്റു കവിതകൾ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.

കവിതയുടെ കാഴ്ച ബംഗ്ലാവിൽ കടന്ന അനുഭൂതിയാണ് ഈ കാവ്യ സമാഹാരം വായനക്കാർക്ക് നല്കുന്നത്. കവിതയുടെ പരമ്പരാഗതമായ സൌന്ദര്യശാസ്ത്രം തോറ്റുതുന്നം പാടുന്നത് ഇതിലെ കവിതകളുടെ മുന്നിലാണ്. അനുവാചകരുടെ ധീഷണതയെ വല്ലാതെ ഉത്തേജിപ്പിയ്ക്കുന്നവയാണ് വിശ്വനാഥൻ വരച്ചിടുന്ന ശ്ലഥബിംബങ്ങൾ. പിടികൊടുക്കാതെ ഓടി അകലുമ്പോഴും സീതയെ ഉത്തേജിപ്പിച്ച മാൻപേടയെ എന്നപോലെ പിന്തുടരാൻ അത് നമ്മെ പ്റേരിപ്പിച്ചുകൊണ്ടിരിയ്ക്കും. വായനക്കാരന്റെ ധിഷണയെ  വല്ലാതെ ചൂടുപിടിപ്പിച്ച് വായനയിൽ മത്തു പിടിപ്പിയ്ക്കും. ആത്യന്തികമായ ഒരു സാഹിത്യകൃതി വായനക്കാരനുനല്കുന്ന വെട്ടിപ്പിടിച്ച ആനന്ദം (aquired happiness) ഈ കവിതാസമാഹാരം നല്കുന്നുണ്ട്. The enjoyment as an end in itself was held to be sinful എന്നോർമ്മിപ്പിയ്ക്കുന്ന കവിതകളാണ് "അക്ഷരത്തെറ്റുകൾ" എന്ന ഈ ചെറുകവിതാ പുസ്തകത്തിലുള്ളത്‌.
              ......................  00000 ............................


ഇടവിട്ടിടവിട്ട് കലഹം
ചിരിയ്ക്കുമ്പോൾ മറ്റാർക്കോ എതിരേ
ഒന്നിച്ചൊരൊളിയമ്പ് ".          .......  ( ഞങ്ങൾ അയൽക്കാർ )

ചില നിരീക്ഷണങ്ങൾ ശ്റദ്ധിയ്ക്കു

"കണ്ണാടിച്ചില്ലുകളിൽ
പൊടിപടലങ്ങൾ
പുസ്തകം വായിയ്ക്കുന്നു"    .... ( നനവ്‌ )

മാർക്സിസ്റ്റു തത്വശാസ്ത്റ  ഗ്രന്ഥങ്ങളെനോക്കി ചിതലുകളുടെ ആത്മഗതം 'ഇനി ഇത് നമ്മൾതന്നെ തിന്നുതീർക്കണം'-- O.V .വിജയന്റെ പ്രസിദ്ധമായ കാർട്ടൂണിനെ ഓർമ്മിപ്പിയ്ക്കുന്നു വിശ്വനാഥന്റെ ഈ നിരീക്ഷണം.

മിത്തുകൾ ഉപയോഗിക്കുമ്പോഴും വിശ്വനാഥൻ തന്റെ വ്യക്തിത്വം കാത്തു സൂക്ഷിയ്ക്കുന്നുണ്ട്. "യക്ഷി" എന്ന കവിത അതിനുദാഹരണമാണ്.

"വെറുതേ കവിതയും പാടി
കൈയ്യുംവീശി വരുന്നവരെ കണ്ടാൽ
ഉറപ്പായും ചുണ്ണാമ്പുകിട്ടും
പിന്നെ വെളുക്കുവോളം
ചിരിയും കളിയും മുറുക്കലുമാണ് "

"പാലപ്പൂമണത്തിൽ
എത്ര പനയോലകളിലാ
കവിത വിരിഞ്ഞത്
എല്ലാം നിലാവിൽ പൂത്ത
പുഞ്ചിരികൾ"                      ........( യക്ഷി )

വിശ്വനാഥന്റെ കവിത പല മാനങ്ങൾ തീർക്കുന്നു. നിറപ്പകർച്ചകൾ എന്ന കവിതയിൽ എല്ലാ നിറങ്ങളുടേയും ഉപയോഗം പറഞ്ഞിട്ട് പകലിന്റെ നിറമാണ് തിരിച്ചറിയാതെ പോകുന്നത് എന്ന് കവി വിലപിയ്ക്കുന്നു .

"കുന്നുകൂടി
കുഴിച്ചുമൂടപ്പെട്ടവരാണ്
ചിരിച്ചു കൂട്ടംകൂടികിടന്ന
തലയോടുകൾ"     ... (കുഴിച്ചുമൂടപ്പെട്ടവർ )

എന്തിനാണ് തലയോടുകൾ ചിരിക്കുന്നതെന്നറിയാൻ ആരും ഈ കവിത വായിച്ചു പോകും.

വെളിച്ചത്തോട് കവി ചോദിയ്ക്കുന്നു
"ജലത്തിൽ നീ ഉറങ്ങി കിടക്കുകയാണോ
മഴയിൽ നീ മയങ്ങി രസിക്കുകയാണോ".... ( വെളിച്ചം )

കവി ഇരുട്ടിനെ കാണുന്നത്
"ചില കൌശലങ്ങൾ ഇടയ്ക്കിടയ്ക്ക്
വില പേശുന്നത് ഇരുട്ടിനോടാണ് " .... ( വെളിച്ചം )

വെളിച്ചം  മനുഷ്യർക്ക് മാത്രം അടിമപ്പെടുന്നു  എന്നും  ആപത്തിൽമാത്രം വെളിച്ചം അന്വേഷിക്കുന്നു എന്നും ഈ കവിത   ഓർമ്മപ്പെടുത്തുന്നു.


ചില ആഹ്വാനങ്ങൾ കവിനടത്തുന്നുണ്ട്


"ഉറക്കെ കൂവിയാൽ , ഒന്നിച്ചു കൂടിയാൽ
ഒരു പുഴപോലും ഒഴുകില്ല
അണക്കെട്ടിൽ തടഞ്ഞു നില്ക്കുന്ന
വെള്ളം പുഴയുടെ കണ്ണുനീർ"          ........(സ്വപ്നമുനമ്പ് )


അപൂർവ്വ സുന്ദരമായ ചില പ്രകൃതിക്കാഴ്ചകൾ കാണൂ


"മിന്നാമിന്നിന്റെ വെളിച്ചത്തിൽ
ഭൂമിയിലേക്ക് കൈനീട്ടുന്ന
മാലാഖമാർ
നിലാകുളി കഴിഞ്ഞ് ഇലകൾ
തോർത്തുന്ന മരചില്ലകൾ
കൂവി കൂവി തൊണ്ടപിളർന്ന
വാനമ്പാടി
കാറ്റെടുത്തതിന്റെ ബാക്കി
തുള്ളി തുള്ളിയായ് തൂകുന്ന
ചാറ്റൽ മഴ                  .................... ( ആർട്ട്‌ ഗാലറി )

അനുവാചകരുടെ ധീഷണയെ വല്ലാതെ ഉലയ്ക്കുന്നവയാണ് വിശ്വനാഥന്റെ സൂചകങ്ങൾ. "അമ്പത്തിയൊന്നാമത്തേത്" എന്ന കവിതയിലെ "അമ്പത്തിയൊന്ന്" അത്തരം ഒരു സൂചകമാണ്. അമ്പത്തിഒന്നാമത്തെ അക്ഷരം "ക്ഷ" അന്വേഷിക്കുന്ന കവി വേഗത്തിൽ ഒരു വഴികണക്ക് തീർക്കുന്നു. അമ്പത്തൊന്നുവെട്ടാൽതീർത്ത രാഷ്ട്രീയപകയുമാകാം ഇവിടെ ദ്യോതിപ്പിയ്ക്കുന്നത്. അവസാനത്തെ കണക്കു തീർക്കലിൽ ഒരു പക്ഷവും പിടിയ്ക്കാതെ കവി കൌശലപൂർവ്വം രക്ഷപ്പെടുന്നുണ്ട്. ഇതുപോലെ വായനക്കാരന്റെ ധീഷണതയെ വല്ലാതെ ഉത്തേജിപ്പിയ്ക്കുന്ന ശ്ലഥബിംബങ്ങൾ വരച്ചിടാൻ കവി സമർത്ഥനാണ്. എന്നാൽ സാംബ്റദായിക രീതിയിൽ എഴുതിയ ഒരു കവിതയെകൂടി പരാമർശിക്കാതെ പോകുന്നത് അനൗചിത്യമായിരിക്കും .

"മുത്തശ്ശി" എന്ന കവിത ഏതുതരം കാവ്യാഭിരുചിയുള്ളവരേയും തൃപ്തി പ്പെടുത്താൻ പോന്നതാണ്.

"പ്ലാവില പശുവും
വെള്ളയ്ക്കാവണ്ടിയും
കടലാസ്സു തോണിയും
തെങ്ങോല പ്പാമ്പും പന്തും
പാളവിശറിയും വീശി
വിളിയ്ക്കുന്നു കളിയ്ക്കാൻ മുത്തശ്ശി" .....    ( മുത്തശ്ശി )

ആരിലും ഗൃഹാതുരത്വം നിരക്കുന്ന ഇത്തരം മനോഹരചിത്രങ്ങളെ കൊണ്ട് സമ്പന്നമാണീകവിത.

"ശ്വാസം നിലച്ചെന്നൊരു വാർത്ത‍കേട്ട്
ഏറെ പണിപ്പെട്ടു ഞാനെത്തവേ
പൈകടിച്ചുണങ്ങിയ ചെറുതെങ്ങും
തടയൊടിഞ്ഞു മറിഞ്ഞ വാഴയും
ആർത്തിയോടെ വളർന്ന മാറാമ്പും
കൂട്ടമായ്‌ കിളിർത്ത നവധാന്യങ്ങളും
കൂട്ടി നിശ്ശബദം മൂടിപ്പുതച്ചുറങ്ങുന്നു
തെക്കേ പറമ്പിലൊറ്റയ്ക്കെന്നെയും കാത്ത്
മുത്തശ്ശി "    .....          ...........(മുത്തശ്ശി)

പരമ്പരാഗത കാവ്യസരണിയും കവിയ്ക്ക് അന്യമല്ലെന്നു തോന്നിപ്പിയ്ക്കുന്ന കവിതയാണ് "പ്റണയമന്ത്റങ്ങൾ". ഒരു ചങ്ങമ്പുഴ ശീല് ആവാഹിയ്ക്കാൻ കവി ഇതിൽ ശ്റമിക്കുന്നുണ്ട് . എങ്കിലും കവിയുടെ വഴി അതല്ല,  എന്ന് മറ്റു കവിതകൾ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.

കവിതയുടെ കാഴ്ച ബംഗ്ലാവിൽ കടന്ന അനുഭൂതിയാണ് ഈ കാവ്യ സമാഹാരം വായനക്കാർക്ക് നല്കുന്നത്. കവിതയുടെ പരമ്പരാഗതമായ സൌന്ദര്യശാസ്ത്രം തോറ്റുതുന്നം പാടുന്നത് ഇതിലെ കവിതകളുടെ മുന്നിലാണ്. അനുവാചകരുടെ ധീഷണതയെ വല്ലാതെ ഉത്തേജിപ്പിയ്ക്കുന്നവയാണ് വിശ്വനാഥൻ വരച്ചിടുന്ന ശ്ലഥബിംബങ്ങൾ. പിടികൊടുക്കാതെ ഓടി അകലുമ്പോഴും സീതയെ ഉത്തേജിപ്പിച്ച മാൻപേടയെ എന്നപോലെ പിന്തുടരാൻ അത് നമ്മെ പ്റേരിപ്പിച്ചുകൊണ്ടിരിയ്ക്കും. വായനക്കാരന്റെ ധിഷണയെ  വല്ലാതെ ചൂടുപിടിപ്പിച്ച് വായനയിൽ മത്തു പിടിപ്പിയ്ക്കും. ആത്യന്തികമായ ഒരു സാഹിത്യകൃതി വായനക്കാരനുനല്കുന്ന വെട്ടിപ്പിടിച്ച ആനന്ദം (aquired happiness) ഈ കവിതാസമാഹാരം നല്കുന്നുണ്ട്. The enjoyment as an end in itself was held to be sinful എന്നോർമ്മിപ്പിയ്ക്കുന്ന കവിതകളാണ് "അക്ഷരത്തെറ്റുകൾ" എന്ന ഈ ചെറുകവിതാ പുസ്തകത്തിലുള്ളത്‌.
              ......................  00000 ............................


എന്തിനാണ് തലയോടുകൾ ചിരിക്കുന്നതെന്നറിയാൻ ആരും ഈ കവിത വായിച്ചു പോകും.

വെളിച്ചത്തോട് കവി ചോദിയ്ക്കുന്നു
"ജലത്തിൽ നീ ഉറങ്ങി കിടക്കുകയാണോ
മഴയിൽ നീ മയങ്ങി രസിക്കുകയാണോ".... ( വെളിച്ചം )

കവി ഇരുട്ടിനെ കാണുന്നത്
"ചില കൌശലങ്ങൾ ഇടയ്ക്കിടയ്ക്ക്
വില പേശുന്നത് ഇരുട്ടിനോടാണ് " .... ( വെളിച്ചം )

വെളിച്ചം  മനുഷ്യർക്ക് മാത്രം അടിമപ്പെടുന്നു  എന്നും  ആപത്തിൽമാത്രം വെളിച്ചം അന്വേഷിക്കുന്നു എന്നും ഈ കവിത   ഓർമ്മപ്പെടുത്തുന്നു.


ചില ആഹ്വാനങ്ങൾ കവിനടത്തുന്നുണ്ട്


"ഉറക്കെ കൂവിയാൽ ഒന്നിച്ചു കൂടിയാൽ
ഒരു പുഴപോലും ഒഴുകില്ല
അണക്കെട്ടിൽ തടഞ്ഞു നില്ക്കുന്ന
വെള്ളം പുഴയുടെ കണ്ണുനീർ"          ........(സ്വപ്നമുനമ്പ് )


അപൂർവ്വ സുന്ദരമായ ചില പ്രകൃതിക്കാഴ്ചകൾ കാണൂ


"മിന്നാമിന്നിന്റെ വെളിച്ചത്തിൽ
ഭൂമിയിലേക്ക് കൈനീട്ടുന്ന
മാലാഖമാർ
നിലാകുളി കഴിഞ്ഞ് ഇലകൾ
തോർത്തുന്ന മരചില്ലകൾ
കൂവി കൂവി തൊണ്ടപിളർന്ന
വാനമ്പാടി
കാറ്റെടുത്തതിന്റെ ബാക്കി
തുള്ളി തുള്ളിയായ് തൂകുന്ന
ചാറ്റൽ മഴ                  .................... ( ആർട്ട്‌ ഗാലറി )

അനുവാചകരുടെ ധീഷണയെ വല്ലാതെ ഉലയ്ക്കുന്നവയാണ് വിശ്വനാഥന്റെ സൂചകങ്ങൾ. "അമ്പത്തിയൊന്നാമത്തേത്" എന്ന കവിതയിലെ "അമ്പത്തിയൊന്ന്" അത്തരം ഒരു സൂചകമാണ്. അമ്പത്തിഒന്നാമത്തെ അക്ഷരം "ക്ഷ" അന്വേഷിക്കുന്ന കവി വേഗത്തിൽ ഒരു വഴികണക്ക് തീർക്കുന്നു. അമ്പത്തൊന്നുവെട്ടാൽതീർത്ത രാഷ്ട്രീയപകയുമാകാം ഇവിടെ ദ്യോതിപ്പിയ്ക്കുന്നത്. അവസാനത്തെ കണക്കു തീർക്കലിൽ ഒരു പക്ഷവും പിടിയ്ക്കാതെ കവി കൌശലപൂർവ്വം രക്ഷപ്പെടുന്നുണ്ട്. ഇതുപോലെ വായനക്കാരന്റെ ധീഷണതയെ വല്ലാതെ ഉത്തേജിപ്പിയ്ക്കുന്ന ശ്ലഥബിംബങ്ങൾ വരച്ചിടാൻ കവി സമർത്ഥനാണ്. എന്നാൽ സാംബ്റദായിക രീതിയിൽ എഴുതിയ ഒരു കവിതയെകൂടി പരാമർശിക്കാതെ പോകുന്നത് അനൗചിത്യമായിരിക്കും .

"മുത്തശ്ശി" എന്ന കവിത ഏതുതരം കാവ്യാഭിരുചിയുള്ളവരേയും തൃപ്തി പ്പെടുത്താൻ പോന്നതാണ്.

"പ്ലാവില പശുവും
വെള്ളയ്ക്കാവണ്ടിയും
കടലാസ്സു തോണിയും
തെങ്ങോല പ്പാമ്പും പന്തും
പാളവിശറിയും വീശി
വിളിയ്ക്കുന്നു കളിയ്ക്കാൻ മുത്തശ്ശി" .....    ( മുത്തശ്ശി )

ആരിലും ഗൃഹാതുരത്വം നിരക്കുന്ന ഇത്തരം മനോഹരചിത്രങ്ങളെ കൊണ്ട് സമ്പന്നമാണീകവിത.

"ശ്വാസം നിലച്ചെന്നൊരു വാർത്ത‍കേട്ട്
ഏറെ പണിപ്പെട്ടു ഞാനെത്തവേ
പൈകടിച്ചുണങ്ങിയ ചെറുതെങ്ങും
തടയൊടിഞ്ഞു മറിഞ്ഞ വാഴയും
ആർത്തിയോടെ വളർന്ന മാറാമ്പും
കൂട്ടമായ്‌ കിളിർത്ത നവധാന്യങ്ങളും
കൂട്ടി നിശ്ശബദം മൂടിപ്പുതച്ചുറങ്ങുന്നു
തെക്കേ പറമ്പിലൊറ്റയ്ക്കെന്നെയും കാത്ത്
മുത്തശ്ശി "    .....          ...........(മുത്തശ്ശി)

പരമ്പരാഗത കാവ്യസരണിയും കവിയ്ക്ക് അന്യമല്ലെന്നു തോന്നിപ്പിയ്ക്കുന്ന കവിതയാണ് "പ്റണയമന്ത്റങ്ങൾ". ഒരു ചങ്ങമ്പുഴ ശീല് ആവാഹിയ്ക്കാൻ കവി ഇതിൽ ശ്റമിക്കുന്നുണ്ട് . എങ്കിലും കവിയുടെ വഴി അതല്ല,  എന്ന് മറ്റു കവിതകൾ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.

കവിതയുടെ കാഴ്ച ബംഗ്ലാവിൽ കടന്ന അനുഭൂതിയാണ് ഈ കാവ്യ സമാഹാരം വായനക്കാർക്ക് നല്കുന്നത്. കവിതയുടെ പരമ്പരാഗതമായ സൌന്ദര്യശാസ്ത്രം തോറ്റുതുന്നം പാടുന്നത് ഇതിലെ കവിതകളുടെ മുന്നിലാണ്. അനുവാചകരുടെ ധീഷണതയെ വല്ലാതെ ഉത്തേജിപ്പിയ്ക്കുന്നവയാണ് വിശ്വനാഥൻ വരച്ചിടുന്ന ശ്ലഥബിംബങ്ങൾ. പിടികൊടുക്കാതെ ഓടി അകലുമ്പോഴും സീതയെ ഉത്തേജിപ്പിച്ച മാൻപേടയെ എന്നപോലെ പിന്തുടരാൻ അത് നമ്മെ പ്റേരിപ്പിച്ചുകൊണ്ടിരിയ്ക്കും. വായനക്കാരന്റെ ധിഷണയെ  വല്ലാതെ ചൂടുപിടിപ്പിച്ച് വായനയിൽ മത്തു പിടിപ്പിയ്ക്കും. ആത്യന്തികമായ ഒരു സാഹിത്യകൃതി വായനക്കാരനുനല്കുന്ന വെട്ടിപ്പിടിച്ച ആനന്ദം (aquired happinessഈ കവിതാസമാഹാരം നല്കുന്നുണ്ട്. The enjoyment as an end in itself was held to be sinful എന്നോർമ്മിപ്പിയ്ക്കുന്ന കവിതകളാണ് "അക്ഷരത്തെറ്റുകൾ" എന്ന ഈ ചെറുകവിതാ പുസ്തകത്തിലുള്ളത്‌.
              ......................  00000 ............................



No comments: